"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
(സാല്‍വി സെബാസ്റ്റ്യന്‍, 9 D) | (സാല്‍വി സെബാസ്റ്റ്യന്‍, 9 D) | ||
''വയല്‍'' | |||
മുത്തുകോര്‍ത്തതുപോലെനില്‍ക്കും വയലേ | |||
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. | |||
ആഹാരംരുന്ന നിന്നെ ഞങ്ങള്‍ ദൈവത്തെപ്പോലാരാധിക്കും. | |||
മഴവില്ലില്‍ നിന്നും പച്ചനിറമെടുത്ത് | |||
നാന്മഖന്‍ നിന്നെ ചമച്ചു. | |||
പുഞ്ചിരിതൂകിനില്‍ക്കും നിന്നെ ഞാനൊന്നു | |||
കണ്ടോട്ടെ വീണ്ടും | |||
പുതുമഴപെയ്യുമ്പോള്‍ നിന്നെകാണാന്‍ എന്തുഭംഗി. | |||
സുന്ദരരൂപമേ നിന്നെ തൊഴുതുനില്‍പ്പിതാമുമ്പില്‍ | |||
മനുഷ്യരുടെപ്രവര്‍ത്തിമൂലം നീ | |||
ഇപ്പോള്‍ ഭൂമിയില്‍ പോലുമില്ലാ. | |||
അതുകൊണ്ടാണ് എനിക്ക് നിന്നോടിത്ര സ്നേഹം | |||
ശ്രീക്കുട്ടി ഐ. എസ് | |||
V B | |||
''ചിത്രശലഭങ്ങള്‍'' | |||
മുറ്റത്തുണ്ടൊരു പൂന്തോട്ടം | |||
തോട്ടം നിറയെ ശലഭങ്ങള്‍ | |||
തെന്നലില്‍ പാറിനടക്കും ശലഭങ്ങള്‍ | |||
വര്‍ണ്ണനിറമാര്‍ന്ന ചിറകുള്ള ശലഭങ്ങള്‍ | |||
പൂമ്പൊടി മെയ്യിലണിഞ്ഞും പാറും | |||
തേന്‍ നുകരാനായി പാറി നടക്കും | |||
ആടിയും പാടിയും മൂളിപാട്ടും | |||
പാറിനടന്നുല്ലസിക്കും. | |||
ഹ്രസ്വ ജീവിതമായാലെന്ത് | |||
പാറിനടന്നാഹ്ലാദിക്കുന്നു. | |||
വാര്‍മഴവില്ലിന്റെ ഏഴുനിറങ്ങളുമേന്തി | |||
ഓമല്‍ചിറകുകള്‍വിടര്‍ത്തിപാറും ശലഭങ്ങള്‍ | |||
പൂക്കളുടെ സ്പര്‍ശവുമേന്തി | |||
പൂന്തോട്ടത്തില്‍ പാറും ശലഭങ്ങള്‍ | |||
വാര്‍മഴവില്ലുപോലേഴു | |||
നിറങ്ങളുമാര്‍ന്നൊരു വര്‍ണ്ണ | |||
പൂന്തോട്ടം അവരുടെ | |||
സീതാലക്ഷമി കെ.എ | |||
V B | |||
വരി 43: | വരി 95: | ||
[[ചിത്രം:car.jpg]] | [[ചിത്രം:car.jpg]] | ||
'''കഥകള്‍''' | |||
''യഥാര്‍ത്ഥ പ്രണയം'' | |||
നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള ഭാവത്തിലാണ് പ്രണയം കാണപ്പെടുന്നത്. അമ്മക്ക് മകളോടുള്ള പ്രണയം. മകന് അമ്മയോടുള്ള പ്രണയം. കാമുകന് കാമുകിയോടുള്ള പ്രണയം. എന്നാല്‍ ഒരു കടലിന് ഒരു മരത്തിനോടുള്ള പ്രണയം തികച്ചും വ്യത്യസ്തമാണ്. അങ്ങനെ ഒരു പ്രണയത്തിന്റെ കഥയാണിത്. | |||
വര്‍ഷങ്ങള്‍ക്കു മുമ്പ്, നീണ്ടും പടര്‍ന്നും കിടക്കുന്ന അറേബ്യന്‍ കടലിനു സമീപത്താണ് ഈ കഥ നടക്കുന്നത്. ഒരു സഞ്ചാരി വിനോദയാത്രക്കിടയില്‍ തിന്നുപേക്ഷിച്ചു കളഞ്ഞ ഒരു മാങ്ങയുടെ വിത്തില്‍ നിന്നാണ് ആ മരം ഉണ്ടായത്. ആ വിത്ത് മുളച്ചു വളര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ആരും ആ തൈമരത്തെ ശ്രദ്ധിച്ചില്ല. എന്നാല്‍ ആ ഇളം തൈയ്യുടെ പച്ചപ്പും കിളിന്തിവരുന്ന പുതിയ ഇലകളും കടലിനെ ആ മരത്തോടു ആകര്‍ഷിക്കാന്‍ തോന്നിച്ചു. അങ്ങനെ ആ തൈ വളര്‍ന്നു ഒരു മരമായി ക്കൊണ്ടിരുന്നു. ആ വളര്‍ച്ചക്കൊപ്പം തന്നെ കടലിനു ആ മരത്തോടുള്ള ആകര്‍ഷണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ആ മരം വലുതായി. മരത്തില്‍ പൂ കുത്താന്‍ തുടങ്ങി. അങ്ങനെ ആ പൂ ചെറിയ ചെറിയ മാങ്ങകളായി മാറി. ആ മാങ്ങകള്‍ തിന്നുവാന്‍ കിളികളും അണ്ണാനും മറ്റു മൃഗങ്ങളുമെല്ലാം എത്തി. | |||
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കടലിനു മരത്തോടുതോന്നിയ അകര്‍ഷണം പ്രണയമായി മാറി. ആ പ്രണയം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ മരമിതൊന്നും അറിഞ്ഞില്ല. ഒരിക്കല്‍ കടലിന് മരത്തോടുള്ള അമിതമായ പ്രണയംമൂലം മരത്തെ വിവാഹം കഴിക്കണമെന്നു തോന്നി. എന്നാല്‍ കടലില്‍ നിന്നും കുറച്ചകലെയാണ് ആ മരം നിന്നിരുന്നത്. എങ്ങനെയെങ്കിലും മരത്തിനെ വിവാഹംകഴിക്കാന്‍ കടല്‍ തീരുമാനിച്ചു. ഒരു വലിയ ശിവഭക്തയായിരുന്നു കടല്‍. ഒരിക്കല്‍ ശിവന്‍ കടലിനു മുകളിലൂടെ പോയപ്പോള്‍ വിഷാദയായിരിക്കുന്ന കടലിനെക്കണ്ടു. ശിവന്‍ വേഗം കടലിനോടു കാരണം തിരക്കി. നടന്നതെല്ലാം കടല്‍ ശിവനോടു പറഞ്ഞു. ഇതെല്ലാം കേട്ട ശിവന്‍ കടലിനോടായിപറഞ്ഞു. “എന്റെ അറിവില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ഒരാള്‍ക്കുമാത്രമേ സാധിക്കൂ. അതെന്റെ സുഹൃത്തായ തിരയാണ്. ഞാന്‍ അവനുമായി സംസാരിച്ചു വേണ്ടതുചെയ്തുകൊള്ളാം”. ഇതുകേട്ടതും കടലിനു വലിയ സന്തോഷമായി. ശിവന്‍ പോയി അല്‍പസമയം കഴിഞ്ഞുതിരിച്ചുവന്നു. എന്നിട്ടു കടലിനോടായിപറഞ്ഞു. "ഇവനാണ് കാറ്റിന്റെ ദേവനായ തിര.ഇവന്‍ നിന്നെ സഹായിക്കും. എന്നാല്‍ അതിനു പകരമായി നിന്നില്‍ ഞാന്‍ നിറയെ ഉപ്പുനിക്ഷേപിക്കും”. ഒന്നും ആലോചിക്കാതെ കടല്‍ സമ്മതാ മൂളി.ഇതു കേട്ടതും തിര തന്റെ പദ്ധതി പറഞ്ഞു. "ഞാന്‍ നിന്റെ അതിര്‍ത്തിയില്‍ നിന്നും. വെള്ളം കാറ്റുപയോഗിച്ചു ഒരുമാലപോലെ ഉണ്ടാക്കി മരത്തില്‍ എത്തിക്കാം”. കടല്‍ സമ്മതിച്ചു. തിരതന്റെ ജോലി തുടങ്ങി. കടലിലെ വെള്ളം തന്റെ മുഴുവന്‍ ശക്തിയുമുപയോഗിച്ചു കരയിലേക്കു തള്ളി. എന്നാല്‍ തിരക്കതു സാധിച്ചില്ല. അങ്ങനെ നാളുകള്‍ നീണ്ടുപോയി. ആ കയറി വരുന്ന വെള്ളത്തെ ആളുകള്‍ തിരമാല എന്നു വിഴിക്കാന്‍ തുടങ്ങി. | |||
ഡിക്രൂസ് സെബാസ്ററ്യന്‍ | |||
''ദാനം നല്‍കിയ സ്വര്‍ഗ്ഗം'' | |||
ഇന്ന് നമ്മുടെ നാട് ഒരു നരഗം പോലംയാണ്. സ്വാര്‍ത്ഥചിന്തകള്‍ കൊണ്ട് ജീവിക്കുന്ന ഇന്നത്തെ മലയാളികള്‍ ഭക്ഷണ ത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. “കൃഷിയില്ല". നാടിന്‍ പച്ചപ്പുകള്‍ എങ്ങോ | |||
ഓടി മറഞ്ഞു. ഇങ്ങനെ ഇരിക്കെ ഒരു പ്രകൃതി സ്നേഹിയായ നാടിന്‍ സംരക്ഷകനായ ഒരു വ്യക്തി ഈ ദൃശ്യം കണ്ട് നെഞ്ച് തകര്‍ന്നുപോയി. എന്നിട്ടുപറഞ്ഞു "നരകമായ ഈ നാട് തീജ്വലിക്കുന്ന വെയിലിലും പൊള്ളി മിന്നുന്ന മണ്ണിലും ഉണങ്ങി വീഴാറായ മരങ്ങളിലും എങ്ങനെ രക്ഷപെടും". താന്‍ മാത്രമായി വിചാരിച്ചാല്‍ പോര. അത് നാടിനെ അലട്ടുകയാകും. എല്ലാവരെയും ജീവിതത്തില്‍ ഉണര്‍ത്തിച്ചുകൊണ്ടിരിക്കണം. ആ കാര്യം നാം നിറവേറ്റാന്‍. ആ വ്യക്തി വിചാരിച്ചു. പണ്ട് മഹാത്മാഗാന്ധിയും പണ്ടിതന്‍മാരും ഒട്ടേറെ മത്തായ ആളുകള്‍ ജനിച്ച ഈ നാട് നശിക്കുന്നനുകാണുമ്പോള്‍ ! അദ്ധ്വാനിക്കാതെ നമുക്ക് ഒന്നും ലഭിക്കില്ല. അത് കാര്യം പക്ഷേ നമ്മള്‍ അദ്ധ്വാനാക്കേണ്ടത് കൃഷിയും മറും നല്ലകാര്യങ്ങളാണ് എന്ന് ആ വ്യക്തി മറ്റുള്ള കൂട്ടുകാരോടും കര്‍ഷകരോടും ഗ്രാമവാസികളോടും ആയി വീടുകള്‍ മാറിമാറി കയറി പറഞ്ഞു. മറ്റുള്ള മടിയന്മാര്‍ ഈ വ്യക്തി ചെയ്യുന്നതില്‍ അസൂയരായി. താന്‍ ജീവിക്കുന്നത് തിന്നാനും ഉറങ്ങാനുമാണ്. നാടിനെ രക്ഷിക്കേണ്ടത് നാടാണ് അല്ലാതെ നമ്മളല്ല. എന്നിങ്ങനെ കുറേ അനാവശ്യങ്ങള്‍ അവര്‍ പറഞ്ഞു. ആഅസൂയാലുക്കള്‍ കൂടി ഒരു ഗൂഡാലോചന നടത്തി. ഇങ്ങനെയായാല്‍ ആ വ്യക്തി ഇവിടെ നടന്ന് ചാവുകയാണ് ഉണ്ടാവുകയുള്ളൂ. അവര്‍ ആ വ്യക്തിയോട് പറഞ്ഞു. “എന്തിനാണ് താങ്കള്‍ ഇത്ര ബുദ്ധിമുട്ടുന്നത്. മര്യാദക്ക് ഉള്ള പണിയും ചെയ്ത് ജീവിച്ചാല്‍ പോരെ.എന്തിനാണ് വെറുതേ മെനക്കടുന്നത്.” ആ ചോദ്യം കേട്ടപ്പോള്‍ ആദ്യം ആ വ്യക്തി ഒന്നും മിണ്ടിയില്ല. പിന്നം ഒന്നു അലോചിച്ചു. തന്റെ നാടിനുവേണ്ടി ഇത്ര നാള്‍ അലഞ്ഞിട്ടും ഒന്നും സാധിച്ചില്ല. ഇവരെക്കൊണ്ട് അത് നടത്താം. അയാള്‍ തന്റെ താടി നീട്ടി കണ്ണട മൂക്കില്‍ മുന്നില്‍ കേറ്റിവച്ചു. തന്റെ കൈകള്‍ ഉയര്‍ത്തി നെഞ്ചില്‍ വച്ച് പറഞ്ഞു "നാട് എന്റെ അമ്മയാണ്. എന്നാല്‍ എനിക്കിവിടെ ഒരുസ്ഥാനവും ലഭിക്കുന്നില്ല. ഒരു ജോലിയുമില്ല, എനിക്കിങ്ങനെ പറഞ്ഞു പറഞ്ഞു മടുത്തു.ഇനി ഞാന്‍ പ്രവൃത്തിക്കാന്‍ പോവുകയാണ്. അപ്പോള്‍ അയാള്‍ ഓര്‍ത്തു തന്റെ ഭാരതപിതാവിന്റെ ആ വചനം എന്റെ ജീവിതമാണ് എന്റെ സന്ദേശം. പ്രവൃത്തിയില്‍ ഞാന്‍ പ്രസിദ്ധനാകും.എനിക്ക് ഒട്ടേറെ പാരിദോഷികങ്ങള്‍ ലഭിക്കും. അങ്ങനെ ഞാന്‍ ലോകമൊട്ടാകെ അറിയപ്പെടും.” ഇതുകേട്ടപ്പോള്‍ അസൂയക്കാര്‍ക്ക് പിന്നെയും അഹങ്കാരം മൂത്തു. അവര്‍ പിന്നെഒന്നും നോക്കിയില്ല. പാടത്തേക്കും വീടുപറമ്പിലേക്കുമായി നീങ്ങി. കൃഷിചെയ്തും എല്ലാവരോടും ഇത് ഉണര്‍ത്തിക്കാതെ ഇവര്‍ മാത്രം നാടിനുവേണ്ടി പോരുതുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടി.ആ നാട്ടിലെ എല്ലാ ഗ്രാമവാസികളും കൃഷിയിലും നല്ലനാടിന്റെ രക്ഷക്കുമായുള്ള ജോലികളില്‍ മുവുകി. അധികനാള്‍ നീണ്ടുനിന്നില്ല ആ മഹത് വക്തി തിരിച്ചു വന്നപ്പോള്‍ തന്റെ കണ്ണുകള്‍ക്ക് വിസ്മയം ജ്വലിപ്പിക്കുന്ന ഹരിതമായ നാടാണ്. അയാള്‍ അമ്പരന്നു തന്റെ വാക്കുകള്‍ ഒരു നാടിന്റെ രക്ഷക്കായി തുനിഞ്ഞു. പച്ചപ്പുകളും പൂക്കളും കൊണ്ട് ആഗ്രാമം ഒരു പരിതനാടായി മാറി. ആ വ്യക്തിയുടെ വാക്കുകള്‍ അസൂയക്കാര്‍ നന്മയിലായി. തലമുറകള്‍ക്ക് കൈമാറി. അങ്ങനെ അവര്‍ക്കു മനസിലായി നാം ദാനം നല്‍കുന്നതാണ് നാടിന്റെ സ്വര്‍ഗ്ഗതുല്യമായ വളര്‍ച്ച. | |||
സുമിത്ത് ദിലീപ് | |||
VIII C | |||
''സന്തോഷത്തിന്റെ കണ്ണീര്‍പ്പൂക്കള്‍'' | |||
അങ്ങ് കിഴക്കന്‍ മലയുടെ അറ്റത്ത് ഒരു കൊച്ചു കുടില്‍ ലോകത്തിന്റെ മാറ്റങ്ങള്‍ക്കോ മനുഷ്യരുടെ വ്യത്യാസങ്ങള്‍ പുതിയ ജീവിതശൈലിയോ അറിയാതം ലോകംഅന്നും ഇന്ന്ും ഒരു പോലെ വിശ്വസിക്കുന്ന രണ്ടു മനുഷ്യര്‍. സൂര്യരശ്മികള്‍ പതുക്കെ മിഴിതുറന്നു. ഇരുട്ടിലും തണുപ്പിലും രക്ഷപെടാനെന്നപോലെ പറവകളും ആകാശമേഘങ്ങളും തുടിച്ചു. കിഴക്കന്‍ മല മഞ്ഞുകൊണ്ട് പുതച്ചിരിക്കുകയാണ്. ആ കൊച്ചു കുടിലില്‍ നിന്ന് ദാവീദും ഭാര്യയായ സാറായും എഴുന്നേറ്റു. പതിവുപോലെ ആ ദമ്പതിമാര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സമര്‍പ്പിച്ചു. അഞ്ചു വര്‍ഷമായി ആ ദമ്പതിമാര്‍ തങ്ങളുടെ കാണാതയ മകനെ കാത്തിരിക്കുന്നു. തങ്ങളുടെ ഈ മോനെ പേറി അവര്‍ ഒരുപാട് ദൈവത്തോട് അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ദമ്പതികള്‍ അനാഥരാണ്. അവര്‍ വളര്‍ന്നത് ഇവിടെയാണ്. അതിനാല്‍ അവര്‍ക്ക് അമ്മയും അച്ഛനും എല്ലാം തന്നെ ഈ കിഴക്കന്‍ മളയാണ്. ആ മല വിട്ട് അവര്‍ എങ്ങോട്ടും പോയിരുന്നില്ല. അങ്ങനെ അവര്‍ ജീവിതം ആരംഭിച്ചു. | |||
അത് മഞ്ഞുകാലമായിരുന്നു. കിഴക്കന്‍ ണഞ്ഞുകൊണ്ട് പൊതിഞ്ഞുവരികയാണ്. സൂര്യരശ്മികള്‍കൊണ്ട് മഞ്ഞുരുകി ഒഴുകുന്നു. ഫിര്‍ മരങ്ങള്‍ നൃത്തമാടുന്നു.കുടിലില്‍ സാറ അടുക്കളയില്‍ പാചകത്തിനായി ഒരുങ്ങുന്നു. ദാവീദ് തങ്ങളുടെ ആടുകളുമായി മലഞ്ചരുവിലേക്ക്പോയി. പതിവ്പോലെ തന്റെ അടുകളെ മേയാന്‍ വിട്ടിട്ട് മലഞ്ചരുവിലെ തന്റെ മകന്റെ പേരിട്ടുവിളിക്കുന്ന സോളമന്‍ എന്ന നദീതീരത്തിരിക്കും. അവിടുത്തെ നിമിഷങ്ങള്‍ ദാവീദിന് വളരെ സന്തോഷകരമായിരുന്നു. തണുപ്പുള്ള ഇളം കാറ്റ് വീശിക്കോണ്ടിരുന്നു. മറ്റന്നാള് ക്രിസ്തുമസാണ്. ആ ദിനം അവര്‍ക്ക് സങ്കടകരമായിരുന്നു. കാരണം തങ്ങളുടെ പ്രിയപ്പെട്ട മകന്‍ നഷ്ടപ്പെട്ടത് അന്നാണ്. പതിവുപോലെ ക്രിസ്മസ് പാപ്പ വന്നു. അന്നേ ദിവസം ക്രിസ്മസ് പാപ്പ വന്നപ്പോള്‍ അദ്ദേഹത്തിന് ആ സന്തോഷം അടക്കാനായില്ല. കാരണം അന്നേ ദിവസം ആ പ്രിയപ്പെട്ട സോളമന്‍ അവിടെവന്നു. ആ മാതാപിതാക്കളുടെ സന്തോഷം അടക്കാനായില്ല. അവരുടെ മുഖത്ത് സന്തോഷത്തിന്റെ കണ്ണുനീര്‍ ഒഴുകി. അന്നേദിവസം കിഴക്കന്‍ മലയും വളരെ സന്തോഷത്തിലായിരുന്നു. ആ കൊച്ചുകുടിലിലെ ഉണ്ണി വന്നു. | |||
പ്രിയങ്ക ഡേവീസ് | |||
VIII B | |||
''അച്ഛനും അമ്മയും'' | |||
ഒരിക്കല്‍ ഒരിടത്ത് ഒരു വീട്ടില്‍ ഒരച്ഛനും അമ്മയും ഉണ്ടായിരുന്നു. സ്നേഹത്തിന്റെ മാതൃകയായി അവര്‍ ജീവിച്ചു. അവര്‍ക്ക് ഒരു കുട്ടി ജനിച്ചു. ബന്ധുക്കള്‍ പലപേരും നിര്‍ദ്ദേശിച്ചു. അവസാനം മാതാപിതാക്കള്‍ ചേര്‍ന്ന് പേരിട്ടു. ഗ്ലോറിയ. അവളെ ഓമനത്തോടേയും സ്നേഹത്തോടേയും ചിന്നു എന്ന് വിളിച്ചു. ചിന്നു വളര്‍ന്നു. തള്ളക്കോഴിയുടെ ചൂടേറ്റ് കോഴിക്കുഞ്ഞുങ്ങള്‍ വളരുന്നപോലെ അവള്‍ അമ്മയെപ്പോലെ വളര്‍ന്നു. | |||
തിരിച്ചരിവിന്റെ പ്രായമായപ്പോള്‍ അവള്‍ സ്വയം തീരുമാനങ്ങള്‍ എടുത്തുതുടങ്ങി. നല്ലകാര്യം തന്നെ കുട്ടിക്കാലത്ത് ക്ലാസ്സില്‍ ഒന്നാം റാങ്ക് നേടിയ അവള്‍ പിന്നീട് പഠനത്തില്‍ താന്നുപോയി. ഇതിനിടെ അവള്‍ ചാറ്റിങ്ങിലൂടെ ഒരുവനോട് സംസാരവും കൂട്ടും ആരംഭിച്ചു. അവള്‍ ചെയ്യുന്നത് തെര്രാണെന്ന് കണ്ട് അമ്മ അവളെ തിരുത്തി. ഒടുവില്‍ അവള്‍ അമ്മയില്‍ നിന്നും അകന്നു. ചാറ്റിങ്ങിലൂടെ അവളുടെ വിവാഹം നടന്നു. അവരുടെ ജീവിതം തകര്‍ന്നു. | |||
മകള്‍ക്ക് അമ്മയെ കാണുന്നത് തന്നെ വെറുപ്പായി. ഇത് സഹിക്കാനാവാതെ അമ്മ എപ്പോഴും പറയുമായിരുന്നു പത്തുമാസം ഞാന്‍ നൊന്തുപെറ്റതാണവളെ. അവള്‍ക്കിന്നെന്നെ വേണ്ടാതായി. ഇത് കേള്‍ക്കുമ്പോള്‍ മകള്‍ക്കും സഹിക്കാനായില്ല. | |||
വിവാഹബന്ധത്തെ എതിര്‍ത്തത്തുമൂലം അമ്മയെയും അച്ഛനേയും അവള്‍ മുറിയില്‍ പൂട്ടിയിട്ടു. അവള്‍ അവളുടെ ഭര്‍ത്താവില്‍നിന്നും സ്നേഹം കണ്ടെത്തി. കാലം കഴിഞ്ഞുപോയി ചിന്നു അമ്മയായി. തന്റെ പേരക്കിടാവിന്റെ മുഖം ഒന്നു കാണുവാന്‍ പോളും അവരെ ചിന്നു സമ്മതിച്ചില്ല. ദിവസങ്ങള്‍ കടന്നു പോയി. ചിന്നുവിന്റെ ഭര്‍ത്താവ് വീട്ടില്‍ എത്തിയില്ല. തന്റെ ദു:ഖം ആരോടും പറയാതെ അവള്‍ ഉള്ളിലോതുക്കി. പിന്നീട് അന്വോഷിച്ചപ്പോള്‍ ഭര്‍ത്താവിന് മറ്റൊരു കുടുംബമുണ്ടെന്നവള്‍ മനസ്സിലാക്കി. ആ വാര്‍ത്ത അവളുടെ മനസ്സിന് താങ്ങാന്‍ കഴിഞ്ഞില്ല. അവളുടെ സമനില തെറ്റിത്തുടങ്ങി. എന്ത്ചെയ്യണമെന്നറിയാതെ അവള്‍ അളഞ്ഞു. അവസാനം അവള്‍ അവളുടെ മാതാപിതാക്കളുടെ അടുത്തെത്തി. അവര്‍ അവളെ രണ്ടുകയ്യും നീട്ടി ഏറ്റിവാങ്ങി. അവരുടെ സ്നേഹപരിചരണത്തില്‍ അവളുടെ സസമനില നിരിച്ചുിട്ടി. താന്‍ മാതാപിതാക്കളോട് ചെയ്തതോര്‍ത്ത് അവള്‍ പശ്ചാതപിച്ചു. മാതാപിതാക്കളെ ഒത്തിരി വേദനിപ്പിച്ചിട്ടും അവര്‍ എന്നെ എത്ര വാത്സല്ല്യത്തോടെയാണ്നോക്കുന്നത് എന്ന് അവള്‍ക്ക് മനസ്സിലായി. ചിന്നുവിന്റെ കുട്ടിയെ വളര്‍ത്തി അവള്‍ വലുതാക്കി. ഒരു ആള്‍ക്കുപോലും ഈഗതി വരരുതെന്ന പ്രാര്‍ത്ഥനയോടെ അവള്‍ ജീവിച്ചു. | |||
ഗുണപാഠം | |||
സ്നേഹംതുളുമ്പുന്ന മാതാപിതാക്കളെ നാം സ്നേഹിക്കണം. നാം എത്ര ദ്രോഹിച്ചാലും അവര്‍ നമ്മെ സ്നേഹിക്കും. നാം അവരെ കാണപ്പെടുന്ന ദൈവമായി കരുതണം. | |||
എയ്ഞ്ചല്‍ റോയി | |||
IX C | |||
''മാരിമുത്തുവും സ്വര്‍ണ്ണത്തൂവലും'' | |||
നേരം പുലര്‍ന്നു. ശുഭദിനം സുപ്രഭാതം കിഴക്കിനിയില്‍നിന്ന് മുത്തശിയുടെ രാമനാമകീര്‍ത്തനം ഉയര്‍ന്നുകാള്‍ക്കാമായിരുന്നു. മുത്തശ്ശന്‍ ഇറയത്തിരുന്നു മുറുക്കുന്നു. കേശവന്‍ നായരുമുണ്ട് കൂട്ടിന്. | |||
മുത്തശ്ശന്‍ : മിധുനം കൊഴിയുന്നത് കര്‍ക്കിടക സംക്രമത്തിലേക്ക് അല്ലേകേശവാ | |||
കേശവാന്‍ നായര്‍ : അതേ | |||
പെട്ടെന്ന് വീണക്കുട്ടി ഇറയത്തെത്തി. | |||
വീണ : മുത്തശ്ശാ എനിക്കൊരു കഥ പറഞ്ഞുതരുമോ | |||
മുത്തശ്ശന്‍ : ഓ അതിനെന്താ | |||
ഓപ്പോള്‍ : എന്താകുട്ടി പറേണത് നീപത്താം തരത്തിലാണ് പഠിക്കണത് പയിരുന്ന് വല്ലതും പഠിക്ക്. | |||
വീണ : ഇത്രനേരം വായിച്ചുപഠിക്കായിരുന്നു ഓപ്പോളെ | |||
ഓപ്പോള്‍ : നീ വല്ല്യ കാര്യം പറയണ്ട പഠിത്തകാര്യം എനിക്കറിയാം. പുസ്തകം തുറന്നുഴച്ച്ഉറക്കമല്ലേ | |||
വീണ : എപ്പോഴും പഠിച്ചോണ്ടിരുന്നാല്‍ തലക്കു വട്ടുപിടിക്കും. ഒരു എന്റര്‍ടെയ്ന്‍മെന്റ് ആവശ്യമല്ലേ ഓപ്പോളെ | |||
മുത്തശ്ശന്‍ : അതുപറഞ്ഞത്ശരിയാ | |||
ഓപ്പോള്‍ : അപ്പോ മുത്തശ്ശനും മോളും ഒരു കെട്ട് | |||
മുത്തശ്ശന്‍ : ഞാനിവള്‍ക്ക് ഒരു കഥപറഞ്ഞുകൊടുത്തിട്ട് ഇപ്പവിടാം ഭാരതി | |||
ഓപ്പോള്‍ : ശരി | |||
മുത്തശ്ശന്‍ : മോള്‍ മേഘപുത്രം എന്നുകേട്ടിട്ടുണ്ടോ ധാരാളം കുന്നുകളും സ്വര്‍ണ്ണം വിതറിയപോലെ വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പുപാടമോക്കെയുള്ള മേഘപുത്രം. എന്തു ഭംഗിയാണെന്നോ അവിടം കാണാന്‍. അവിടെയാണ് നമ്മുടെ കഥാനായകനായ മാരിമുത്തുവിന്റെ വീട്. അവനോരു ചിത്രകാരനായിരുന്നു. വരക്കുന്നചിത്രങ്ങള്‍വിറ്റാണ് അവന്‍ ജീവിച്ചിരുന്നത്. അവന്റെ ജീവന്‍തുടിക്കുന്നചിത്രങ്ങള്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. മേഘപുത്രത്തിലെ ആളുകള്‍ സദ്ഗുണസമ്പന്നരായിരുന്നു. പെട്ടെന്നുതന്നെ അവിടുത്തെ സന്തോഷവും കൃഷിയുമെല്ലാം നശിച്ചു. | |||
വീണ : എന്താമുത്തശ്ശാകാരണം | |||
മുത്തശ്ശന്‍ : അതാ പറേണത് നീ തോക്കല്‍ കേറിവെടിവക്കല്ലെ, കാരണം രാജ്യത്തെ ഏതോ ഒരാള്‍ അരുതാത്തത് പ്രവൃത്തിച്ചു. വെള്ളിയലുക്കിട്ടോഴുകിയ പുഴ വറ്റി വിണ്ടുകീറി. ധാന്യമണി കണികാണാന്‍പോലും കിട്ടാതായി അപ്പോഴാണ് കഥാനായകനായ മാരിമുത്തു എത്തുന്നത്. തന്നെയും തന്റെ രാജ്യത്തെയും പട്ടിണിയില്‍ നിന്ന് രക്ഷിക്കണമെന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. സ്വപ്നത്തില്‍ സമൃദ്ധിയുടെ ദേവത പ്രത്യക്ഷപ്പെട്ട് ഒരു മാന്ത്രിക തൂവല്‍ അവനു നല്‍കി. പിറ്റേന്നു തന്നെ നിറം ചാലിച്ച് അവന്‍ അതുകൊണ്ട് ഒരു പക്ഷിയുടെ ചിത്രം വരച്ചു. അത്ഭുതമെന്ന് പറയട്ടെ അവന്‍ വരച്ച ആ പക്ഷി ജീവന്‍വച്ചു പറന്നുപോയി. അവന്‍ ഉത്സാഹത്തോടെ വിളഞ്ഞുനില്‍ക്കിന്ന പാടങ്ങളും നിറയെ വെള്ളമിള്ള കിണറുകളും മറ്റു പെട്ടെന്നുതന്നെ വരണ്ടുണങ്ങിയ പാടം നിറയെ വിളഞ്ഞ പാടമായി. അതിര്‍ത്തിയില്‍ നിറയെ വെള്ളമുള്ളകിണറുണ്ടായി അങ്ങനെ രാജ്യത്തിന്റെ ക്ഷാമം മാറി പഴയപടിയായി. ഇതെല്ലാം മാരിമുത്തുവിന്റെ ഭാഗ്യം കോണ്ടുണ്ടായതാണെന്നറിഞ്ഞ രാജാവ് തന്റെ ഉപദേശകനായി മാരിമുത്തുവിനെ നിയമിച്ചു. | |||
മീനു ശിവന്‍ | |||
IX D | |||
''കുശവന്റെ പാത്രം'' | |||
പണ്ട് പണ്ട് ഒരുസ്ഥലത്ത് ഒരു കുശവനും അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും അവര്‍ക്ക് ബദ്ധിമാനായ മകനും ഉണ്ടായിരുന്നു. അമ്മയും ഭാര്യയും എപ്പോഴും വഴക്കുകൂടുമായിരുന്നു. അത്കൊണ്ട് കുശവന്‍ വളരെയേറെ സങ്കടപ്പെട്ടിരുന്നു. ഈ ഭാര്യ ആ അമ്മയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഴിശക്കുമ്പോള്‍ ചോറു കഴിക്കാനായി അവര്‍ക്ക് ഒരു പാത്രം ഉണ്ടാക്കിക്കൊടുത്തു. അമ്മ പാത്രം കൊണ്ട് പരുമ്പോള്‍ ഭാര്യ ഭക്ഷണം ഇട്ട് കൊടുക്കും. ഇത് കണ്ട് കുശവന്‍ ഏറെ വിഷമിച്ചു. കുശവന്‍ പട്ടണത്തിലേക്ക് പോയപ്പോള്‍ കുശവന്റെ മകന്‍ പണിശാലയില്‍ കയറി ഒരു പാത്രം നിര്‍മ്മിക്കാന്‍ തുടങ്ങി. അമ്മ അവനെ അന്വോഷിക്കാന്‍ തുടങ്ങി. അവനെ കണ്ടപ്പോള്‍ ചോദിച്ചു "നീ ആര്‍ക്കുവേണ്ടിയാണ് ഈ പാത്രം ഉണ്ടാക്കുന്നത്.” അവന്‍ പറഞ്ഞു "അമ്മക്കു വേണ്ടി" “എനിക്ക് വേണ്ടിയോ എനിക്ക് പാത്രങ്ങള്‍ ഉണ്ടല്ലോ" “അല്ല ഞാന്‍ കല്ല്യാണം കഴിച്ചു കഴിയുമ്പോള്‍ എന്റെ ഭാര്യ അമ്മക്ക് ഭക്ഷണം തരാന്‍വേണ്ടിയാ“ ആ അമ്മ കുറേ കരഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ പോയി അമ്മയെ വീട്ടിലേക്ക് വിളിച്ചു. പിന്നീട് അവര്‍ സുഖമായി ജീവിച്ചു. | |||
ജിത്തു ജോസ് | |||
X E | |||
''ബദ്ധി മാനായ മകന്‍'' | |||
ഒരു കൊച്ചുഗ്രാമത്തില്‍ സമ്പന്നനായ ഒരു വ്യക്തി ഉമ്ടായിരുന്നു. രാമന്‍ എന്നായിരുന്നു അവന്റെ പേര്. അദ്ദേഹത്തിന് ഒരു കുട്ടിമാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ തളര്‍വാതം വന്ന് മരണകിടക്കയില്‍ കിടക്കുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഒരു ബുദ്ധിമാനും എല്ലാകാര്യത്തിലും കഴിനുള്ളവനുമായിരുന്നു. ഒരു ദിവസം ഒരു കുട്ടി ഭിക്ഷയാചിച്ച് ആ വീട്ടിലേക്ക് വന്നു. അവന്‍ ഒരു കള്ളനായിരുന്നു. അവനെ കണ്ടപ്പോള്‍ രാമന് സങ്കടം തോന്നി. അവനെ തന്റെ മകനെപ്പോലെ കണ്ട് കാര്യങ്ങള്‍ ചോദിച്ചു. പപ്പു എന്നായിരുന്നു അവന്റെ പേര്. അവന്‍ കരച്ചിലോട് കരച്ചില്‍.അവന്‍ പറഞ്ഞു അവന്റെ അട്ഠനും അമ്മയും മരിച്ചു. എനിക്കാരുമില്ല. എന്നെ സഹായിക്കണേ. രാമന്‍ അവനെ അവന്റെ വീട്ടിലാളാക്കി. രാമന്‍ സന്തോഷത്തോടെ ജീവിച്ചു. രാമന്റെ കുട്ടിയുടെ പേര് രാജു എന്നായിരുന്നു. രാജുവിന് പപ്പുവിനെ അത്ര പിടിച്ചില്ല. നാളുകള്‍ കഴിഞ്ഞു വീട്ടിലെ സ്വര്‍ണ്ണം കാണാതെയായി. രാമന്‍ തന്റെ മകനോട് ചോദിച്ചു. "രാജു എന്തിനാണ് നീ സ്വര്‍ണ്ണം എടുത്തത്.” “ഞാനല്ല ഞാനല്ല ”എന്ന് രാജുപറഞ്ഞു. പപ്പു പറഞ്ഞു “ഞാന്‍ കണ്ടതാണ് ഇവന്‍ എടുത്തത്.ഇവന്‍ അതെടുത്ത് വിറ്റു“. രാമന് വളരെ വിഷമമായി. രാജു മനസ്സില്‍ വിചാരിച്ചു തന്റെ അച്ഛന്റെ മുമ്പില്‍ ചെയ്യാത്തകാര്യത്തില്‍ ഞാന്‍ പിടിയില്യല്ലോ. ഇത് എങ്ങനെയെങ്കിലും തെളിയിക്കണം. രാജു വിചാരിച്ചു പപ്പു സ്വര്‍ണ്ണം അവന്റെ ഡ്രസ്സിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരിക്കണം. അതറിഞ്ഞ രാജു അതുപോലെ ഇരിക്കുന്ന വേറെ ഒരു സ്വര്‍ണ്ണം വച്ചിട്ട് പറഞ്ഞു “അച്ഛാ അച്ഛാ സ്വര്‍ണ്ണമാല ദേ ഇവിടെയുണ്ട്.“ ഇതുകേട്ട് അച്ഛനും പപ്പുവും ഓടിയെത്തി. പപ്പു നോക്കിയപ്പോള്‍ അതുപോലത്തെ മാലതന്നെ. രാജു അച്ഛനോട് ചോദിച്ചു “അച്ഛാ ഇതുപോലത്തെ എന്റെ മുക്കുപണ്ടമാല കാണാനില്ല. “ പപ്പുവിന് അബദ്ധം മനസ്സിലായി. പപ്പു പറഞ്ഞു “ ദേ നിലത്തെരുമാല“ പപ്പു പോക്കറ്റില്‍ നിന്ന് എടുത്തിടുന്നത് രാമന്‍ കണ്ടു. രാമന്‍ അവനെ പോലീസില്‍ ഏല്‍പ്പിച്ചു. തന്റെ മകന്റെ ബുദ്ധിസാമര്‍ത്ഥ്യം കണ്ടപ്പോള്‍ രാമന്‍ സന്തോഷിച്ചു. തന്റെ മകന്‍ ഒരു സത്യസന്ധനാണെന്നറിഞ്ഞപ്പോള്‍ അച്ഛന് വളരെ സന്തോഷമായി. | |||
ഫ്രസിന്‍ പൗലോസ് | |||
X D | |||
''അഹങ്കാരിയായ മാവ്'' | |||
ഒരിക്കല്‍ ഒരു കാട്ടില്‍ രണ്ട് മാവ് ഉണ്ടായിരുന്നു. ഒന്ന് അഹഹ്കാരിയായ മാവും മറ്റൊന്ന് പാവത്താനായ മാവും. ഒരു ദിവസം കുറച്ച് ഉറുമ്പുകള്‍ കൂടുകൂട്ടാനായി കാട്ടില്‍ എത്തി. അപ്പോള്‍ ഉറുമ്പുകള്‍ അഹങ്കാരിയായ മാവിനോട് ചോദിച്ചു.“ ഞങ്ങള്‍ ഇവിടെ കൂടുകൂട്ടികോട്ടെ?.“ അപ്പോള്‍ അഹങ്കാരിയായ മാവ് പറഞ്ഞു “ഇല്ല ഇല്ല പറ്റില്ല എന്റെ ഇലയില്‍ ആരും കൂടുകൂട്ടണ്ട “എന്ന് അഹങ്കാരത്തോടെ പറഞ്ഞു. ഉറുമ്പുകള്‍ വിഷമിച്ച് നടന്നു തുടങ്ങി. അപ്പോഴാണ് അവര്‍ പാവത്താനായ മാവിനെ കാണുന്നത്. ഉറുമ്പുകള്‍ പാവത്താനായ മാവിനോട് ചോദിച്ചു “ഞങ്ങള്‍ നിന്റെ ഇലയില്‍ കൂടുകൂട്ടികോട്ടെ?“.അപ്പോള്‍ പാവത്താനായ മാവ് പറഞ്ഞു.“അതിനെന്താ എന്റെ ചില്ലകളില്‍ വേണ്ട സ്ഥലമുണ്ട് വരൂ. “അങ്ങനെ ഉറുമ്പുകള്‍ അവിടെ കൂടുകൂട്ടി. അപ്പോഴാണ് കാട്ടില്‍ മാങ്ങ പറിക്കാനായി കുട്ടികള്‍ വരുന്നത്. അപ്പോള്‍ ആദ്യം കയറിയത് പാവത്താന്‍ മാവിലായിരുന്നു. അപ്പോള്‍ ഉറുമ്പുകള്‍ മാവിന്റെ ചില്ലകളിരുന്ന് മാങ്ങ പറിക്കാന്‍ ശ്രമിക്കുന്ന കുട്ടികളെ കടിക്കാല്‍ തുടങ്ങി. അതോടെ അവര്‍ താഴേക്കിറങ്ങി. അപ്പോഴാണ് അഹങ്കരിയായ മാവിനെ കണ്ടത്. അവിടെ ഒറ്റ ഉറുമ്പുമില്ല.അങ്ങനെ കുട്ടികള്‍ അഹങ്കരിയായ മാവിന്റെ മാങ്ങയെല്ലാം പറച്ചെടുത്തു. അപ്പോള്‍ അഹങ്കരിയായ മാവ് നാണിച്ചു തലതാഴ്ത്തി. തന്റെ ചില്ലകളില്‍ ഉറുമ്പുകള്‍ കൂടുകൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്ന് അവന്‍ ചിന്തിച്ചു. | |||
അമീര്‍ സുഹയില്‍ | |||
VIII C | |||
''മടിയില്‍ നിന്ന് ഉയരങ്ങളിലേക്ക്'' | |||
ഒരു കൊച്ചു ഗ്രാമത്തില്‍ പാവത്താനായ ഒരു കടക്കാരനുണ്ടായിരുന്നു. അയാളുടെ വീട്ടില്‍ അയാളുടെ ഭാര്യയും ഒരു മകനും മാത്രമാണ് ഉണ്ടായിരുന്നത്. രാമു എന്നാണ് അയാളുടെ പേര്. രാമുവിന്റെ മകന്‍ ഒരു കുഴിമടിയനാണ്. മകന്റെ പാര് കൊച്ചുണ്ണി എന്നാണ്. അതിരാനിലെ തന്നെ രാമു കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോയിവരുമ്പോഴും തന്റെ മകന്‍ കിടക്കപ്പായില്‍നിന്ന് എഴുന്നേറ്റിട്ടുണ്ടാവില്ല. കൊച്ചുണ്ണിക്ക് സ്ക്കൂളില്‍ പോകുവാന്‍ വളരെ മടിയാണ്. അവനെ രാവിലെ എഴുന്നേല്‍പ്പിക്കുന്നതു തന്നെ അമ്മ തലയില്‍ വെള്ളം കോരിയൊഴിച്ചാണ്. പോകുവാന്‍ നേരമാകുമ്പോഴേകും വയറുവേദന വരും. സ്ക്കൂളിലേക്ക് 10 മണിയായാലും പോവുകയില്ല. അവന് മടിയാണ്. പത്തരയായാല്‍ അവന്‍ പിന്നെ പോവില്ല. അവന്റെ അമ്മ വഴക്കുപറയുന്നുണ്ടെങ്കിലും കാര്യമില്ല. അവന്റെ അച്ഛന്‍ ഒരു പാനത്താനാണ് സ്വന്തം കടയിലെ കാര്യങ്ങള്‍ മാത്രെ നേക്കി നടക്കുകുയാണ് രാമു. അവന്റെ അടുത്ത് അരെങ്കിലും സഹായം ചോദിച്ച് വന്നാല്‍ അവന്റെ കയ്യില്‍ നിന്നും കൊടുക്കാന്‍ കഴിയുന്നത് കൊടുത്ത് രാമു അവരെ സഹായിക്കും. രാമുവിനെ സ്വന്തം നാട്ടുകാര്‍ക്ക് വലിയകാര്യമായിരുന്നു. ര്മുനിന്റെ മകന്‍ കൊച്ചുണ്ണി പത്താം ക്ലാസ്സിലായി. രാമുനിനും തന്റെ പത്നിക്കും വിദ്യാഭ്യാസമില്ല. അങ്ങനെ തന്റെ മകന്‍ പഠിച്ച് വലിയവനാകണമെന്നാണ് തന്റെ അച്ഛന്റെയും അമ്മയുടേയും ആഗ്രഹം. പക്ഷെ കൊച്ചുണ്ണിക്ക് പഠിക്കുന്നത് ഇഷ്ടമല്ലായിരുന്നു. തന്റെ കൊച്ചുണ്ണിയെ പഠിപ്പിക്കുവാന്‍ തന്റെ അച്ഛന്‍ രാമു കടയില്‍നിന്നു കിട്ടുന്ന തുച്ഛവരുമാനവും അവന്റെ അമ്മ കൂലിപ്പണിക്ക് നടന്നുള്ള വരുമാനം കൊണ്ടാണ് അവനെഇത്രയും പഠിപ്പിച്ചത്. ഒരിക്കല്‍ കൊച്ചുണ്ണി പറഞ്ഞു അച്ഛാ എനിക്ക് പട്ടണത്തില്‍ പോയി പഠിക്കണം എന്ന് പറഞ്ഞു. ഈ കാര്യം കൊച്ചുണ്ണിയുടെ ടീച്ചറോട് പറഞ്ഞു. ടീച്ചര്‍ പറഞ്ഞു ഇവന്‍ നന്നായി പഠിക്കുകയാണെങ്കില്‍ സ്ക്കൂളില്‍ നിന്നു തന്നെ ഇവനെ പട്ടണത്തിലേക്ക് കൊണ്ടു പോകുന്നതായിരിക്കും. പക്ഷേ അതിന് നന്നായി മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ പറ്റുകയൊള്ളു. രാമുവിന് ആഗ്രഹമുണ്ടായിരുന്നു മകനെ പട്ടണത്തില്‍ അയച്ചു പഠിപ്പിക്കുന്നതില്‍ പക്ഷേ കൊച്ചുണ്ണിക്ക് പോവുകയും വേണം അവന്‍ പഠിക്കുകയുമില്ല. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു അവനോട് പറയുക പഠിച്ച് നല്ല മാര്‍ക്ക് വാങ്ങിയാല്‍ ഒരു സൈക്കിളും വാങ്ങിത്തരാം പട്ടണത്തില്‍ അയക്കുകയും ചെയ്യാം. അപ്പോള്‍ കൊച്ചുണ്ണിക്ക് ഒരാഗ്രഹം . സ്ക്കൂള്‍ വിട്ടാല്‍ സൈക്കിളില്‍ ചുറ്റിനടക്കാം. അപ്പോള്‍ അവന്‍ നന്നായിപഠിക്കാന്‍ തുടങ്ങി. അവനാ നല്ല മാര്‍ക്കു ലഭിച്ചു. അവന്‍ അങ്ങനെ പട്ടണത്തില്‍ പോയിപഠിച്ചു. അവന് അവിടെത്തന്നെ ജോലിയും കിട്ടി. അങ്ങനെ അവര്‍ സന്തോഷത്തോടെ ജീവിച്ചു. | |||
യദുകൃഷ്ണന്‍ | |||
X D | |||
ചീത്ത കൂട്ട് കെട്ട് ആപത്തിലേക്ക് | |||
ഇന്ന് നമ്മുടെ നാട്ടില്‍ ആരും അധ്വാനിക്കാറില്ല. ഇതിനെ കുറിച്ചുള്ള കഥയാണ് ഇത്. പണ്ട് പണ്ട് ജോസഫ് എന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് മക്കള്‍ അവരുടെ പേര്, അരുണ്‍, നിഖില്‍ എന്നായിരുന്നു. അരുണ്‍ ഒരു മടിയനായിരുന്നു. എന്നാല്‍ നിഖില്‍ ഒരു അദ്ധ്വാനിയായിരുന്നു. ജീവിതത്തിലെ ഏത് കടങ്ങളും മുന്നോട്ട്കൊണ്ട്പോകും. ഒരിക്കല്‍ തന്റെ അച്ഛനോട് തനിക്കുള്ള സ്വത്തിന്റെ ഭാഗംതരാന്‍ വാശിപിടിച്ചു. അദ്ദേഹം മടികൂടാതെ സ്വത്ത് നല്‍കി അത് അവന്‍ കൂട്ടുകാരുമായി ദൂര്‍ത്തടിച്ച് എല്ലാം നഷ്ടപ്പെട്ടു. പണമുണ്ടായിരുന്നപ്പോള്‍ എല്ലാവരും. ഇല്ലാത്തപ്പോള്‍ ആരുമില്ല. അങ്ങനെ അവന്‍ ഒരു സ്ഥലത്ത് ജോലി നോക്കി. പന്നികളെ നോക്കലായിരുന്നു. അതിന്റെ തവിടായിരുന്നു അവന്റെ ഭക്ഷണം. അവന്‍ ഏരെ ദു:ഖിച്ചു. പിന്നീട് അവന്‍ അവിടെനിന്ന് വീട്ടിലേക്ക് മടങ്ങി. അവിടെ അവന്‍ ആരേയും കണ്ടില്ല. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആരോ അവനെ വിളിച്ചു. അവന്‍ തരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ അച്ഛന്‍ ജോസഫ് ആയിരുന്നു. അവന്റെ അടുത്ത് ചെന്ന് അവനെ നോക്കി എന്നിട്ട് പണിക്കാരോട് കല്പിച്ചു. ഇന്ന് നമുക്ക് സന്തോഷത്തിന്റെ നാളുകളാണ്. എന്റെ കാണാതെ പോയമകന്‍ തിരിച്ചുവന്നു. ഇന്നത്തെ ദിവസം നമുക്ക് ഉല്ലാസപൂര്‍വ്വം ആഘോഷിക്കാം. അതുകേട്ട നിഖില്‍ അച്ഛനോട് ചോദിച്ചു. എന്തിനാണ് അരുണിനെ കണ്ടപ്പോള്‍ ഇത്ര ആഘോഷം. ഇവന്റെ തെറ്റ് തിരുത്തുവാനുള്ള അവസരമാണ് അത് നമ്മളായിട്ട് കളയരുത്. അവന്‍ അവന്റെ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ തോന്നി. അത് തന്നെ നല്ലോരവസരമാണ്. അരുണിനാ പണംകിട്ടിഎന്നറിഞ്ഞ് കൂട്ടുകാര്‍ അവനെ പുകഴ്ത്തി.അപ്പോള്‍ അരുണ്‍ അവരെ ്വിടെനിന്നും പുറത്താക്കി. അതുകണ്ട അച്ഛന്‍ പറഞ്ഞു ചീത്തകൂട്ടുകെട്ട് നിന്നെ വളഞ്ഞവഴിയിലൂടെയാണ് നടത്തുന്നത്. അതിനാല്‍ ഇനി നീ നേര്‍ വവിയിലൂടെ മാത്രം നടക്കുക. നിന്റെ കൂട്ടുകെട്ട് നിന്നെ ലഹരിപിടിക്കുന്ന വസ്തുക്കള്‍ പോലെയുള്ള മയക്കമരുന്ന് മദ്യപാനം എന്നിവയിലേക്ക് നയിക്കും. ചീത്തകൂട്ടുകെട്ട് ആപത്തെന്ന് എന്നും ഓര്‍ക്കുക. | |||
ആല്‍ബിന്‍ ടി.കെ | |||
VIII C | |||
എന്റെ മക്കു | |||
കണ്ണാടി എന്ന പ്രകൃതി സുന്ദരമായ ഗ്രാമം. നിറയെ പുഴകളും കായലുകളും നിറഞ്ഞ ഒരു ഗ്രമം. അവിടുത്തെ പശുക്കളും കിളികളുമെല്ലാം നമ്മോട് ഓരോ കഥ പറയും. കാവുകളും നാഗത്താന്‍മാരും കാടുകളുമെല്ലാം വളരെ നല്ലതാണ്. അവിടുത്തെ നാട്ടുകാര്‍ വളരെ നന്മ നിറഞ്ഞവരമായിരുന്നു. അവിടെ ഒരു സ്ക്കൂളുണ്ട്. അവിടെ ഗുരുകാല സമ്പ്രദായം ഇപ്പോഴും തുടര്‍ന്നു പോരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അവിടുത്തെ കുട്ടികള്‍ കാട്ടിലേക്ക് നിറകാശേഖരിക്കാനുംകാട്ടിലെ ഔഷധ സസ്യങ്ങളെ നിരീക്ഷിക്കാനും വേണ്ടി പോയി. പെട്ടെന്ന് ഒരു കാട്ടാന അവരുടെ മുന്‍മ്പില്‍ നില്‍ക്കുന്നതുകണ്ടു. അവര്‍ നാലുപാടിലേക്കും ചിതറിയോടി. എല്ലാകുട്ടികളും ഒറ്റപ്പെട്ടു. അതില്‍ വിനു എന്നകുട്ടി കൂടുതല്‍ ഉള്‍കാട്ടിലേക്ക് അകപ്പെട്ടു. അവിടുത്തെ പക്ഷികളുടെ ശബ്ദവും തണുപ്പും അവനെ ഏതോ ഒരു അത്ഭുത ലോകത്തേക്ക് കൊണ്ടു പോയി. അവന്‍ കാടുരസിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഏതോ ഒരു മൃഗത്തിന്റെ അലര്‍ച്ച, വിനു വല്ലാതെ ഭയന്നുപോയി. അവന്‍ ഒരു മരത്തിന്റെ പിന്നില്‍ പോയി ഒളിച്ചു. എന്നിട്ട് നോക്കിയപ്പോള്‍ കുറേ മൃഗങ്ങള്‍ എന്തോ ഒന്നിനെ ഒാടിക്കുന്നതു കണ്ടു. അവന്‍ അവരെത്തന്നെ സൂക്ഷിച്ചുനോക്കി. അപ്പോള്‍ ആ ജീവി മായയായിമറഞ്ഞു. ആ ജീവിയെ കാണാഞ്ഞിട്ട് മറ്റുമൃഗങ്ങള്‍ ഓടിപ്പോയി. വിനുവിന് ഈ സംഭവം അത്ഭുതമായി തോന്നി. അവന്‍ എന്താണിത് എന്നറയുവാനുള്ള ആകാംക്ഷയിലായി. സംഭവം നടന്നിടത്തേക്ക് ചെന്നു. അവന്‍ നാലുപാടും നോക്കി. എന്നാല്‍ ആരേയും കണ്ടില്ല. പെട്ടെന്ന് അവന്റെ മുമ്പില്‍ ആ വിജിത്ര ജീവി പ്രത്യക്ഷപ്പെട്ടു. അവന്‍ ആദ്യം ഭയന്നുപോയി. പിന്നെ അവന്‍ ആജീവിയെ സൂക്ഷിച്ചുനോക്കി. പൊക്കംകുറഞ്ഞ് മെലിഞ്ഞ ശരീരം വലിയ തല രണ്ട് ഉണ്ടക്കണ്ണുകള്‍ നാലുവിരലുള്ള കൈയ്യും കാലും ഇരുനിറം. അവന്‍ അങ്ങനെ ഒരു ജീവിയെ ക്കുറിച്ചുകേട്ടിട്ടില്ല. അവന്‍ അതിനോട് സംസാരിച്ചു. എന്നാല്‍ അതിന്റെ ഭാക്ഷ മറ്റൊന്നായിരുന്നു. എന്തായാലും അതോരുമൃഗമാണെന്ന് വിനുവിന് മനസ്സിലായി. ഏതോ അന്യഗ്രഹ ജീവിയാണ്. ഇതെങ്ങനെ ഇവിടെ എത്തിയെന്ന് വിനുവിന് മനസ്സിലായില്ല. അവന്‍ അതിനോടുസംസാരിച്ചു കൊണ്ടിരുന്നു. ഒരു മൃഗത്തിന്റെ അലര്‍ച്ച കേട്ടപ്പോള്‍ അതിന്റെ വയറില്‍ നിന്ന് ഒരു വെളിച്ചം മിന്നിക്കൊണ്ടിരുന്നു. അതിന് പേടിയായിട്ടാണ് അങ്ങനെയെന്ന് വിനുവിന് മനസ്സിലായി. കൊച്ചുകുട്ടികളെപ്പോലെയാണ് ആ ജീവി. വിനു അവന് മക്കു എന്ന് പേരിട്ടു. വിനുവിന് അധികനേരം മക്കുവിനോട് കളിക്കാനും സംസാരിക്കാനും സാധിച്ചില്ല. അവന്റെ കൂട്ടുകാര്‍ അവനെ തേടിവന്നു. മക്കുവിനെ അവന്‍ ഒളിപ്പിച്ചുനിര്‍ത്തി. എന്നിട്ട് മനസ്സില്ലാമനസ്സോടെ അവന്‍ തിരിച്ചുപോയി. പിന്നീട് അവന്‍ കാട്ടില്‍ അരുമ്പോഴൊക്കെ മക്കുവിന്റെ അടുത്ത് വരും. കളിക്കും. കൂട്ടുകാര്‍ അന്വോഷിച്ചുവരുന്നതുമുമ്പ് അവരുടെ അടുത്തേക്ക് ഓടും. അങ്ങനെ ഇരിക്കെ അവന്‍ മക്കുവിന്റെ അടുത്തുവന്നപ്പോള്‍ അവന്‍ ക്ഷീണിതനായി മണ്ണില്‍ കിടക്കുന്നു. അവന്റെ ഇരുനിറം വെള്ള നിറമായിമാറി. മക്കുവിന് ശ്വാസം ലഭിക്കുന്നില്ല. എന്താണ് മക്കുവിന് സംഭവിക്കുന്നതെന്നറിയാതെ വിനു കരയാന്‍ തുടങ്ങി. അവന്‍ എന്തോക്കെയോ പച്ചമരുന്നകള്‍ മക്കുവിന് കൊടുത്തു. അതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടായില്ല. മക്കു മരിച്ചുപോയി. അവന്‍ മക്കുവിന്റെ അടുത്തുനിന്നും വളരെ പ്രയാസപ്പെട്ടാണ് തിരിച്ചു പോയത്. അവന് മക്കുവിനെ മറക്കാന്‍ സാധിക്കുന്നില്ല. അവന്‍ എന്നു മക്കകുവിനെ ക്കുറിച്ചോര്‍ക്കും. വിനുവിന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തായിരുന്നു മക്കു. | |||
ഗ്രീഷ്മ ഗിരീഷ് | |||
IX C | |||
''ഏലിയാന്‍ ഏലിയാസ് പുതിയ വഴിത്തിരുവിലേക്ക് ,തെരുവിലേക്കും. '' | |||
ഒരിടത്തെരുകുട്ടിയുണ്ടായിരുന്നു. നാഗര്‍ലാന്റില്‍ ജനിച്ചു. അവനോരു പേരുയമ്ടായി.ഏലിയാസ്. അവനു ഏറ്റവും ഇഷ്ടപ്പെട്ട എല്ലാം അവന്റെ അച്ഛനും അമ്മയും നേടിക്കൊടുത്തു. എന്നാല്‍ അവന് ഇനിയും വേണം എന്നു പറയുന്നതല്ലാതെ വേറെ ഒരു മാറ്റവുമില്ല. അച്ഛന്‍ ഓരോന്ന് വാങ്ങുമ്പോഴും നീനന്നായിപഠിക്കും എന്നവിശ്വാസത്തിലാണ് ഇതെല്ലാം വാങ്ങിത്തരുന്നത്. അവന്‍ പഠിച്ചു മിടുക്കനാകും എന്നവിശ്വാസത്തില്‍ അച്ഛനും അമ്മയും എല്ലാം വാങ്ങിക്കൊടുത്തു. ഒന്നാം ക്ലാസില്‍ അവന്‍ നന്നായി പഠിച്ചു. എന്നാല്‍ മാര്‍ക്കുകുറവായിരുന്നു. എന്നാല്‍ അവന്‍ ജയിച്ചു. അവന് സന്തോഷമായി. അച്ഛന്‍ എന്തോക്കെയോ അവന് വാങ്ങിക്കൊടുത്തു. പിറ്റേന്ന് കൂട്ടുകാരുമായി കളിക്കുന്നതിനിടെ അവന് ചെറിയപനി തോന്നി. അവന്‍ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. എന്നാല്‍ അവരത് കൂട്ടാക്കിയില്ല. പിറ്റേന്ന് പനികൂടി തലകറങ്ങി വീണു. അവര്‍ അവനെ ആശുപത്രിയില്‍ കൊണ്ടുപോയി. ബ്ലഡ്ടെസ്റ്റ് ചെയ്തു. ബ്ലഡ്ക്യാന്‍സറാണെന്നറിഞ്ഞു. അന്ധവിശ്വാസികളായ അവര്‍ ഒരു കണിയാനെ വിളിച്ചു പ്രശ്നം വച്ചു നോക്കി. ബാലജാതകദോഷാണ്. ഏറിയാല്‍ ഒരു ഇരുപത്തേഴു വയസ്സാകുമ്പോഴേക്കും എല്ലാം മാറും. കണിയാന്റെ വാക്കുകളെ അവര്‍ വിശ്വസിച്ചു. എന്നാല്‍ മരണം അവനെ പിന്‍തുടരുന്നുണ്ടായിരുന്നു. | |||
അരുണ്‍ രാജ് | |||
IX C | |||
''തിരിച്ചുവരവ്'' | |||
ഒരിടത്തൊരമ്മയും മകനും ജീവിച്ചിരുന്നു. ആ അമ്മക്ക് മകനെ വളരെയധികം ഇഷ്ടമായിരുന്നു. മകനെ വിദേശത്തയക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയാണ് അവനെ പഠിപ്പിച്ചതും വലുതാക്കിയതും. അവന്റെ അച്ഛന്‍ ഒരു കള്ളുകുടിയനായിരുന്നു. അമ്മയുടെ ആഗ്രഹത്തിനോത്തുയരാന്‍ അവനു കഴിഞ്ഞു. അവന്‍ വലുതായപ്പോള്‍ അവന് അമേരിക്കയില്‍ ജോലികിട്ടി.വര്‍ഷങ്ങള്‍ കവിഞ്ഞപ്പോള്‍ അവന്‍ നാട്ടിലേക്ക് തിരിച്ചുവന്നു. എയര്‍പോര്‍ട്ടില്‍ ആരേയും കണ്ടില്ല. അവന്‍ ഒരു ടാക്സി വിളിച്ച് വീട്ടിലേക്കുപോയി. വീടിനു മുന്‍മ്പില്‍ ഒരാള്‍ക്കൂട്ടം കണ്ടു. പുറത്തച്ഛനിരിക്കുന്നതുകണ്ടു. അവന്‍ അച്ഛനോട് കാര്യം തിരക്കി. അവന്റെ അമ്മ മരിച്ചെന്നറിഞ്ഞ് അവന്റെ ജീവന്‍ നിലച്ചതുപോലെ തോന്നി. അവന്റെ അമ്മക്കായി വാങ്ങിയ സമ്മാനം അവന്റെ കയ്യില്‍ നിന്നും താഴേക്കുവീണു. അവന്റെ അമ്മാവന്‍ വന്ന് അവനോട് പറഞ്ഞു നിന്റെ അച്ഛന്‍ കാരണമാണ് അമ്മ.... സ്വന്തം പിതാവിനെ മനസാശപിച്ചുകൊണ്ട് അവന്‍ അവിടെ നിന്നും തിരിച്ചു മടങ്ങി. | |||
വിഷ്ണു സന്തോഷ് | |||
VIII B | |||
''ധീരത'' | |||
പണ്ട് പണ്ട് രജഭരണം നിലനിന്നിരുന്ന കാലഘട്ടത്തില്‍ മാര്‍ത്താണ്ട വര്‍മ്മ മഹാരാജാവ് തന്റെ പ്രിയപുത്രിയായ യമിനാകുമാരിയുടെ വിവാഹ നിശ്ചയം നടത്തുന്ന സമയം. കുമാരി വളരെ സുന്ദരിയായിരുന്നു.. അതുകൊണ്ട് അയല്‍ രാജ്യങ്ങളില്‍നിന്നും കുമാരിയെ വേളികഴിക്കാന്‍വേണ്ടി ധാരാളം രാജകുമാരന്മാര്‍ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. എല്ലാ രാജകുമാരന്മാരും രാജാവിനു ധാരാളം സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സമ്മാനങ്ങളാ സ്വീകരിച്ചശേഷം രാജാവ് തന്റെ മന്ത്രിയെ വിളിച്ച് ചോദിച്ചു. ഇവര്‍ എല്ലാവരും വളരെ മിടുക്കന്മാരാണ്. അതുകൊണ്ട് ഇവരില്‍ ആര്‍ക്കാണ് എന്റെ പുത്രിയെ ഞാന്‍ നല്‍കേണ്ടത്. കുറച്ചു നേരം ആലോചിച്ച ശേഷം മന്ത്രി രാജാവിനോട് പറഞ്ഞു. | |||
"ഹുസൂര്‍ , അങ്ങയുടെ മകളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുക്കേണ്ടത് അങ്ങയുടെ കടമയാണ്." | |||
രാജാവ് : "മന്ത്രി പറഞ്ഞതു വളരെ ശരിയാണ്. പക്ഷേ അതിനായി നാം എന്തു ചെയ്യണം?" | |||
മന്ത്രി : "ഹുസൂര്‍ ഇവിടെ വന്നിട്ടുള്ള രാജകുമാരന്മാരില്‍ ഏറ്റവും ധീരനായ കുമാരന് കുമാരിയെ വിവാഹം ചെയ്തു കൊടുക്കാം." രാജാവുപറഞ്ഞു "വളരെ നല്ല ഉപായം. എത്രയും പെട്ടെന്നുതന്നെ അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യുക. മന്ത്രി പറഞ്ഞു "മഹാരാജാവിന്റെ കല്പനപ്രകാരം." മന്ത്രി ഒരു പന്തയം നടത്താന്‍ തീരുമാനിച്ചു. പന്തയമിതാണ്. രാജകൊട്ടാരത്തിന്റെ പുറകിലുള്ള മുതലക്കുളം നീന്തിക്കടക്കുന്നയാള്‍ക്ക് രാജകുമാരിയെ വിവാഹംചെയ്തു കൊടുക്കാം. പന്തയം രാജാവിനുവലിയഇഷ്ടമായി. പന്തയത്തെക്കുറിച്ച് മന്ത്രി കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്ന രാജകുമാരന്മാരെ അറിയിച്ചു. എന്നാല്‍ അവരാരും അതിനു സമ്മതിച്ചില്ല. ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടുള്ളപന്തയത്തിന് ഞങ്ങളാരും ഇല്ല എന്നു പറഞ്ഞുകൊണ്ട് കൊട്ടാരത്തില്‍നിന്ന് രാജകുമാരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് പോയി. വിവരം മന്ത്രി മഹാരാജാവിനേടുപറഞ്ഞു. വിവരമറിഞ്ഞ മഹാരാജാവിന് വളരെ സങ്കടമായി. തന്റെ പുത്രിയെ വേളികഴിക്കാന്‍ ആരും വരില്ല എന്നദ്ദേഹം വിചാരിച്ചു. അപ്പോള്‍ മന്ത്രിപറഞ്ഞു ഈ ദേശത്തുള്ള എല്ലാചെറുപ്പക്കാരേയും വിളിച്ചുകുട്ടി അവരെ ഈ വിവരം അറിയിക്കാം. രാജാവ് അതിനുസമ്മതിച്ചു. മന്ത്രി ആ ദേശത്തുള്ള മുഴുവന്‍ ചെറുപ്പക്കാരേയും വിളിച്ചുകൂട്ടി പന്തയം അറിയിച്ചു. അങ്ങനെ പന്തയത്തിനു ഒരു ചെറുപ്പക്കാരന്‍ സമ്മതിച്ചു. അവന്‍ അതു നീന്തിക്കടന്നു. അവന്‍ അതില്‍ വിജയിച്ചു. രാജാവ് പുത്രിയെ അവന് വിവാഹം ചെയ്തുകൊടുത്തു. | |||
ഗോഡ്സണ്‍ ജോണി | |||
X E | |||
''അത്യാര്‍ത്തി ആപത്ത്'' | |||
പണ്ട് പണ്ട് ഒരു ചെറുകുടിലില്‍ അച്ഛനും അമ്മയും ഒരു കൊച്ചും ഉണ്ടായിരുന്നു. ആകുട്ടിയുടെ പേരാണ് ഉണ്ണി. അവന്‍ ഒരു നല്ല ബുദ്ധിശാലിയായിരുന്നു. അവരുടെ വീടിനടുത്തോരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടില്‍ നിറയെ മൃഗങ്ങളുണ്ടായിരുന്നു. അവിടുത്തെ രാജാവാണ് സിംഹം. സിംഹത്തിന് എല്ലാദിവസവും എന്തെങ്കിലും ഭക്ഷണം കിട്ടണമെന്ന് നിര്‍ബന്ധമാണ്. സിംഹത്തിന് ഇന്ന്ഇരയാകേണ്ടത് ഒരു മാനാണ്. അവന്‍ പേടിച്ചു ചെന്ന് സിംഹരാജന്റെ അടുത്ത് നിന്നു. അപ്പോഴേക്കും സിംഹരാജന്‍ ആര്‍ത്തിയോടെ അവനെ തിന്നു തീര്‍ത്തു. അന്ന് സിംഹരാജന്‍ വെള്ളംകുടിക്കാന്‍ പുഴയില്‍ പോയി. വെള്ളംകുടിക്കുന്നതിനിടയില്‍ കല്ലിന്റെ ഉള്ളില്‍ എന്തോ സാധനം തിളങ്ങുന്നതുകണ്ടു. സിംഹം അതെടുത്തുനോക്കിയപ്പോള്‍ രത്നം പോലെ തോന്നി. ഇതു ചന്തയില്‍ കൊണ്ടുപോയി വിറ്റാല്‍ നല്ല പണം കിട്ടും. കിട്ടുന്ന കാശുകൊണ്ട് കുറേമൃഗങ്ങളെ വാങ്ങി ഭക്ഷിക്കാം. ആ രത്നം എവിടെയെങ്കിലും എടുത്തുവക്കണമെന്ന് തോന്നി. അപ്പോള്‍ സിംഹം ഒരു വള്ളിവച്ചുകെട്ടി കഴുത്തിലണിഞ്ഞു. അന്നത്തെ ദിവസം സിംഹം ഭക്ഷണം കഴിഞ്ഞ് സുഖമായിഉറങ്ങി. പിറ്റേദിവസം ഒരു ചിത്രശലഭം തേന്‍ കുടിക്കന്നതുകണ്ടു. സിംഹത്തിന് അസൂയതോന്നി. താനും ചിത്രശലഭമായിരുന്നെങ്കില്‍ തേന്‍ കുടിക്കാമായിരുന്നു. മൃഗങ്ങളെ ഓടിച്ച് ഭക്ഷണം കഴിക്കേണ്ടതില്ലല്ലോ. പെട്ടെന്നാണ് അതു സംഭവിച്ചത്. സിംഹരാജന്‍ ഒരു ചിത്രശലഭമായിമാറി. അപ്പോള്‍ സിംഹരാജന്‍ വിചാരിച്ചു ഇതാരത്നത്തിന്റെ കഴിവായിരിക്കും. പിന്നീട് സിംഹം ഒരു മാനിന്റെ അടുത്തുചെന്ന് പറഞ്ഞു സിംഹമായിമാറട്ടെ. അപ്പോള്‍ തന്നെ സിംഹമായിമാറി. അങ്ങനെ കുറേ മൃഗങ്ങളെ വേട്ടയാടി തിന്നു. സിംഹം ഒരിക്കല്‍ ഉണ്ണിയുടെ അടുത്തുചെന്നു അവനെ തിന്നാന്‍ നോക്കി. അപ്പോള്‍ അവന്‍ പറഞ്ഞു സിംഹരാജാ “നീയെങ്ങനെ പെട്ടെന്ന് രൂപം മാറുന്നു. ““അതീ രത്നം വച്ചിട്ടാണ്.“ “അപ്പോള്‍ എന്തുവേഷം വേണമെങ്കിലുമാവാമെങ്കില്‍ നീ ഒരു നല്ല പഴമുള്ള മരമായി മാറാമോ?“ “അതിനെന്താ“ സിംഹരാജന്‍ ഒരു മരമാവാന്‍ പറഞ്ഞു. പെട്ടെന്നു തന്നെ ഒരു മരമായി മാറി.അപ്പോള്‍ ഉണ്ണി വൃക്ഷത്തിനോട് പറഞ്ഞു “സിംഹരാജാ മരത്തിന് സംസാരിക്കാന്‍ കഴിയില്ല അതുകൊണ്ട് നീ ഇനി മരമായിത്തന്നെ കഴിയുക“ ആനയും മുയലും മറ്റുമൃഗങ്ങളും ഉണ്ണിയോട് നന്നി പറഞ്ഞു. | |||
അഭിജിത്ത് എം വി | |||
IX E | |||
'''ഉപന്യാസങ്ങള്‍''' | |||
''സൗഹൃദം ജീവിതവിജയത്തിന്റെ മാന്ത്രിക താക്കോല്‍'' | |||
സൗഹൃദം എന്നത് വെറും തൂലികയിലും വാക്കിലും മാത്രമായി മാറിയിരിക്കുന്നു. പ്രവൃത്തിയില്‍ അതില്ല. സൗഹൃദപരമായ കൂട്ടായ്മ ഇന്നില്ല. ബന്ധങ്ങള്‍ കൂട്ടിഇണക്കാന്‍ ശ്രമിക്കുന്നതിനു പകരം ബന്ധങ്ങള്‍ കെട്ടിയുറപ്പിച്ചിരിക്കുന്ന ചങ്ങല പൊട്ടിക്കാന്‍ മുന്‍കൈഎടുക്കുന്ന പലരും സൗഹൃദം ജീവിതവിജയത്തിന് എന്ന വാക്യം മറന്നുപോയിരിക്കുന്നു. | |||
നമുക്ക് വീഴ്ചകള്‍ ഉണ്ടാവാതിരിക്കാനും അഥവാ അന്ധകാരത്തിന്റെ ആഴങ്ങളില്‍ നാം വീണുപോയാല്‍ നമ്മെ കൈ പിടിച്ചുയര്‍ത്താനും അതിനായി പ്രാര്‍ത്ഥിക്കുവാനും വിഷാദങ്ങളില്‍ നമ്മെ ആശ്വസിപ്പിക്കുവാനും തെറ്റുകള്‍ ചൂണ്ടികാട്ടുവാനും അറിവില്ലാത്തതും സംശയങ്ങളും പഠിപ്പിച്ചുനല്‍കുന്നവനുമായ നല്ലൊരു അദ്ധ്യാപകനും ആശ്വാസദായകനുമാണ് നല്ലോരു സുഹൃത്ത്. എന്നാല്‍ ആ ഒരു മനോഭാവത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ് ഇന്നത്തെ സൗഹൃദബന്ധം. ഒരു കൂട്ടം നല്ല സുഹൃത്തുക്കളെ വഴിതെറ്റിക്കാന്‍ ഒരു തെറ്റായജീവിതം നയിക്കുന്ന സുഹൃത്ത് വ്യക്തി മതി എന്നു പറയുന്നത് എത്ര ശരിയാണ്. ഇന്നത്തെ തലമുറ മയക്കുമരുന്ന്, മദ്യം തുടങ്ങിയ ചീത്ത ശീലങ്ങള്‍ പഠിക്കുന്നത് തന്റെ സുഹൃത്തുക്കളില്‍ നിന്നു തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല.”ചങ്ങാതിനന്നായാല്‍ കണ്ണാടി വേണ്ട” െന്ന തഴമൊഴി ഇന്ന് അര്‍ത്ഥവത്തല്ല. കൂട്ടുകളില്‍ നിന്നു ചീത്തകൂട്ടുകളിലേക്ക് കയറിത്തോകുന്ന ഇന്നത്തെ തലമുറയുടെ പ്രവണത ഭീകരപ്രവര്‍ത്തനത്തിനും കാരണമാകുന്നു. സംഘംചേര്‍ന്നുള്ള ആക്രമണമാണിന്നെവിടേയും. ഒരു നല്ല സുപൃത്താണ് നമ്മുടേതെങ്കില്‍ നമ്മുടെ ദു:ഖങ്ങള്‍ക്കും വേദനകള്‍ക്കും കൂട്ടുചേരാന്‍ അവരുണ്ടാവും. ഏത് പ്രതിസന്ധിയേയും നേരിടാനും കഴിയും. അപ്പോള്‍ ”ചങ്ങാതിനന്നായാല്‍ കണ്ണാടി വേണ്ട” എന്ന പഴമൊഴി അര്‍ത്ഥവത്താകും. സുഹൃത്ത് സുഹൃത്തിനെതന്നെ ചതിയില്‍ വീഴ്ത്തുന്ന സുഹൃത്ത്ബന്ധങ്ങളാണിന്നുള്ളത്. | |||
സുഹൃത്ത് ബന്ധത്തിന്റെ ഉറപ്പും ബലവുമുള്ള ഒരിക്കലും പോട്ടിപോവാത്ത നല്ല കണ്ണികള്‍ കൂട്ടി ചേര്‍ത്ത് ഒരു ചങ്ങലയായി അത് എന്നും നിലനിര്‍ത്താം. മാത്രമല്ല ഒരു നല്ലവിത്ത് നട്ട് അതു തഴച്ചുവളര്‍ന്ന് മുപ്പതും അറുപതും മേനി ഫലം നല്‍കാന്‍ ഇടവരുത്തുന്നവിധത്തില്‍ സുഹൃത്ത് ബന്ധം തഴച്ചുവളരട്ടെ. സുഹൃത്ത് ബന്ധം എപ്പോഴും നല്ലതിനായിരിക്കണം, നന്മയുടേതായിരിക്കണം,സ്നേഹത്തിന്റെ പാതയായിരിക്കണം. നമ്മുടെ മാത്പിതാക്കളേയും നാം നല്ലൊരു സുഹൃത്തായി കാണണം അപ്പോള്‍ "തോല്‍വി വിജയത്തിന്റെ ചവിട്ടുപടി” എന്നപോലെതന്നെ "സൗഹൃദം ജീവിതവിജയത്തിനുള്ള മന്ത്ര താക്കോലായി മാറും.” സമൂഹത്തിനും കണ്ടുപഠിക്കാനുള്ള ഒരു മാതൃകയായി സുഹൃത്ത് ബന്ധം വളരാന്‍ പരിശ്രമിക്കാം. | |||
വീണ റോസ് വര്‍ഗ്ഗീസ് | |||
X D |
10:29, 9 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എന്‍.ഡി.പി.എച്ച്.എസ്.നീലീശ്വരം വിദ്യാരംഗംകലാസാഹിത്യവേദി കുട്ടികളുടെ സൃഷ്ടികള്‍
കവിത
മധുരമാം സ്നേഹം
ഒരു കൊച്ചു പൂവ്വിന്റെ മധുരമാംസ്നേഹത്തില്‍
വഴിയറിയാതെ നീ പോകയാണൊ?
ഏഴു നിറങ്ങളാല്‍ ശോഭ വിടര്‍ത്തുമീ
മഴവില്ലിന്‍ ചാരുത നീ അറിയുകില്ലേ?
കളകളം ഒഴുകുന്ന അരുവിയെപ്പോലെ
കാറ്റിന്റെ പാട്ടു നീ മൂളുകില്ലേ?
കുയിലിന്റെ രാഗത്തില്‍ നൃത്തമാടുന്നൊരു
സൂര്യന്റെ പുലരിയെ നീ അറിയുകില്ലേ?
പൂക്കള്‍തന്‍ പൂമൊട്ടില്‍ ഇറ്റിറ്റ് വീഴുന്ന
മഴയുടെ തുള്ളിയെ നീ അറിയുകില്ലേ?
പൂന്തൊടിയില്‍ നിന്നു പൂന്തേന്‍ നുകരുന്ന
വണ്ടിന്റെ വേദന നീ അറിയുകില്ലേ?
ആകാശ വര്‍ണ്ണത്താല്‍ പാറിപ്പറക്കുമീ
മിന്നാമിനുങ്ങിനെ നീ അറിയുകില്ലേ?
(സാല്‍വി സെബാസ്റ്റ്യന്‍, 9 D)
വയല്‍ മുത്തുകോര്‍ത്തതുപോലെനില്‍ക്കും വയലേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ആഹാരംരുന്ന നിന്നെ ഞങ്ങള്‍ ദൈവത്തെപ്പോലാരാധിക്കും. മഴവില്ലില്‍ നിന്നും പച്ചനിറമെടുത്ത് നാന്മഖന്‍ നിന്നെ ചമച്ചു. പുഞ്ചിരിതൂകിനില്‍ക്കും നിന്നെ ഞാനൊന്നു കണ്ടോട്ടെ വീണ്ടും പുതുമഴപെയ്യുമ്പോള്‍ നിന്നെകാണാന്‍ എന്തുഭംഗി. സുന്ദരരൂപമേ നിന്നെ തൊഴുതുനില്‍പ്പിതാമുമ്പില്‍ മനുഷ്യരുടെപ്രവര്‍ത്തിമൂലം നീ ഇപ്പോള്‍ ഭൂമിയില്‍ പോലുമില്ലാ. അതുകൊണ്ടാണ് എനിക്ക് നിന്നോടിത്ര സ്നേഹം ശ്രീക്കുട്ടി ഐ. എസ് V B
ചിത്രശലഭങ്ങള്‍
മുറ്റത്തുണ്ടൊരു പൂന്തോട്ടം തോട്ടം നിറയെ ശലഭങ്ങള്‍ തെന്നലില്‍ പാറിനടക്കും ശലഭങ്ങള്‍ വര്‍ണ്ണനിറമാര്‍ന്ന ചിറകുള്ള ശലഭങ്ങള്‍ പൂമ്പൊടി മെയ്യിലണിഞ്ഞും പാറും തേന്‍ നുകരാനായി പാറി നടക്കും ആടിയും പാടിയും മൂളിപാട്ടും പാറിനടന്നുല്ലസിക്കും. ഹ്രസ്വ ജീവിതമായാലെന്ത് പാറിനടന്നാഹ്ലാദിക്കുന്നു. വാര്‍മഴവില്ലിന്റെ ഏഴുനിറങ്ങളുമേന്തി ഓമല്‍ചിറകുകള്‍വിടര്‍ത്തിപാറും ശലഭങ്ങള്‍ പൂക്കളുടെ സ്പര്‍ശവുമേന്തി പൂന്തോട്ടത്തില്‍ പാറും ശലഭങ്ങള്‍ വാര്‍മഴവില്ലുപോലേഴു നിറങ്ങളുമാര്‍ന്നൊരു വര്‍ണ്ണ പൂന്തോട്ടം അവരുടെ
സീതാലക്ഷമി കെ.എ V B
കാര്‍ട്ടൂണ്‍
കഥകള്‍
യഥാര്‍ത്ഥ പ്രണയം
നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള ഭാവത്തിലാണ് പ്രണയം കാണപ്പെടുന്നത്. അമ്മക്ക് മകളോടുള്ള പ്രണയം. മകന് അമ്മയോടുള്ള പ്രണയം. കാമുകന് കാമുകിയോടുള്ള പ്രണയം. എന്നാല്‍ ഒരു കടലിന് ഒരു മരത്തിനോടുള്ള പ്രണയം തികച്ചും വ്യത്യസ്തമാണ്. അങ്ങനെ ഒരു പ്രണയത്തിന്റെ കഥയാണിത്.
വര്‍ഷങ്ങള്‍ക്കു മുമ്പ്, നീണ്ടും പടര്‍ന്നും കിടക്കുന്ന അറേബ്യന്‍ കടലിനു സമീപത്താണ് ഈ കഥ നടക്കുന്നത്. ഒരു സഞ്ചാരി വിനോദയാത്രക്കിടയില്‍ തിന്നുപേക്ഷിച്ചു കളഞ്ഞ ഒരു മാങ്ങയുടെ വിത്തില്‍ നിന്നാണ് ആ മരം ഉണ്ടായത്. ആ വിത്ത് മുളച്ചു വളര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ആരും ആ തൈമരത്തെ ശ്രദ്ധിച്ചില്ല. എന്നാല്‍ ആ ഇളം തൈയ്യുടെ പച്ചപ്പും കിളിന്തിവരുന്ന പുതിയ ഇലകളും കടലിനെ ആ മരത്തോടു ആകര്‍ഷിക്കാന്‍ തോന്നിച്ചു. അങ്ങനെ ആ തൈ വളര്‍ന്നു ഒരു മരമായി ക്കൊണ്ടിരുന്നു. ആ വളര്‍ച്ചക്കൊപ്പം തന്നെ കടലിനു ആ മരത്തോടുള്ള ആകര്‍ഷണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ആ മരം വലുതായി. മരത്തില്‍ പൂ കുത്താന്‍ തുടങ്ങി. അങ്ങനെ ആ പൂ ചെറിയ ചെറിയ മാങ്ങകളായി മാറി. ആ മാങ്ങകള്‍ തിന്നുവാന്‍ കിളികളും അണ്ണാനും മറ്റു മൃഗങ്ങളുമെല്ലാം എത്തി.
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കടലിനു മരത്തോടുതോന്നിയ അകര്‍ഷണം പ്രണയമായി മാറി. ആ പ്രണയം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ മരമിതൊന്നും അറിഞ്ഞില്ല. ഒരിക്കല്‍ കടലിന് മരത്തോടുള്ള അമിതമായ പ്രണയംമൂലം മരത്തെ വിവാഹം കഴിക്കണമെന്നു തോന്നി. എന്നാല്‍ കടലില്‍ നിന്നും കുറച്ചകലെയാണ് ആ മരം നിന്നിരുന്നത്. എങ്ങനെയെങ്കിലും മരത്തിനെ വിവാഹംകഴിക്കാന്‍ കടല്‍ തീരുമാനിച്ചു. ഒരു വലിയ ശിവഭക്തയായിരുന്നു കടല്‍. ഒരിക്കല്‍ ശിവന്‍ കടലിനു മുകളിലൂടെ പോയപ്പോള്‍ വിഷാദയായിരിക്കുന്ന കടലിനെക്കണ്ടു. ശിവന്‍ വേഗം കടലിനോടു കാരണം തിരക്കി. നടന്നതെല്ലാം കടല്‍ ശിവനോടു പറഞ്ഞു. ഇതെല്ലാം കേട്ട ശിവന്‍ കടലിനോടായിപറഞ്ഞു. “എന്റെ അറിവില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ഒരാള്‍ക്കുമാത്രമേ സാധിക്കൂ. അതെന്റെ സുഹൃത്തായ തിരയാണ്. ഞാന്‍ അവനുമായി സംസാരിച്ചു വേണ്ടതുചെയ്തുകൊള്ളാം”. ഇതുകേട്ടതും കടലിനു വലിയ സന്തോഷമായി. ശിവന്‍ പോയി അല്‍പസമയം കഴിഞ്ഞുതിരിച്ചുവന്നു. എന്നിട്ടു കടലിനോടായിപറഞ്ഞു. "ഇവനാണ് കാറ്റിന്റെ ദേവനായ തിര.ഇവന്‍ നിന്നെ സഹായിക്കും. എന്നാല്‍ അതിനു പകരമായി നിന്നില്‍ ഞാന്‍ നിറയെ ഉപ്പുനിക്ഷേപിക്കും”. ഒന്നും ആലോചിക്കാതെ കടല്‍ സമ്മതാ മൂളി.ഇതു കേട്ടതും തിര തന്റെ പദ്ധതി പറഞ്ഞു. "ഞാന്‍ നിന്റെ അതിര്‍ത്തിയില്‍ നിന്നും. വെള്ളം കാറ്റുപയോഗിച്ചു ഒരുമാലപോലെ ഉണ്ടാക്കി മരത്തില്‍ എത്തിക്കാം”. കടല്‍ സമ്മതിച്ചു. തിരതന്റെ ജോലി തുടങ്ങി. കടലിലെ വെള്ളം തന്റെ മുഴുവന്‍ ശക്തിയുമുപയോഗിച്ചു കരയിലേക്കു തള്ളി. എന്നാല്‍ തിരക്കതു സാധിച്ചില്ല. അങ്ങനെ നാളുകള്‍ നീണ്ടുപോയി. ആ കയറി വരുന്ന വെള്ളത്തെ ആളുകള്‍ തിരമാല എന്നു വിഴിക്കാന്‍ തുടങ്ങി.
ഡിക്രൂസ് സെബാസ്ററ്യന്‍
ദാനം നല്‍കിയ സ്വര്‍ഗ്ഗം
ഇന്ന് നമ്മുടെ നാട് ഒരു നരഗം പോലംയാണ്. സ്വാര്‍ത്ഥചിന്തകള്‍ കൊണ്ട് ജീവിക്കുന്ന ഇന്നത്തെ മലയാളികള്‍ ഭക്ഷണ ത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. “കൃഷിയില്ല". നാടിന്‍ പച്ചപ്പുകള്‍ എങ്ങോ ഓടി മറഞ്ഞു. ഇങ്ങനെ ഇരിക്കെ ഒരു പ്രകൃതി സ്നേഹിയായ നാടിന്‍ സംരക്ഷകനായ ഒരു വ്യക്തി ഈ ദൃശ്യം കണ്ട് നെഞ്ച് തകര്‍ന്നുപോയി. എന്നിട്ടുപറഞ്ഞു "നരകമായ ഈ നാട് തീജ്വലിക്കുന്ന വെയിലിലും പൊള്ളി മിന്നുന്ന മണ്ണിലും ഉണങ്ങി വീഴാറായ മരങ്ങളിലും എങ്ങനെ രക്ഷപെടും". താന്‍ മാത്രമായി വിചാരിച്ചാല്‍ പോര. അത് നാടിനെ അലട്ടുകയാകും. എല്ലാവരെയും ജീവിതത്തില്‍ ഉണര്‍ത്തിച്ചുകൊണ്ടിരിക്കണം. ആ കാര്യം നാം നിറവേറ്റാന്‍. ആ വ്യക്തി വിചാരിച്ചു. പണ്ട് മഹാത്മാഗാന്ധിയും പണ്ടിതന്‍മാരും ഒട്ടേറെ മത്തായ ആളുകള്‍ ജനിച്ച ഈ നാട് നശിക്കുന്നനുകാണുമ്പോള്‍ ! അദ്ധ്വാനിക്കാതെ നമുക്ക് ഒന്നും ലഭിക്കില്ല. അത് കാര്യം പക്ഷേ നമ്മള്‍ അദ്ധ്വാനാക്കേണ്ടത് കൃഷിയും മറും നല്ലകാര്യങ്ങളാണ് എന്ന് ആ വ്യക്തി മറ്റുള്ള കൂട്ടുകാരോടും കര്‍ഷകരോടും ഗ്രാമവാസികളോടും ആയി വീടുകള്‍ മാറിമാറി കയറി പറഞ്ഞു. മറ്റുള്ള മടിയന്മാര്‍ ഈ വ്യക്തി ചെയ്യുന്നതില്‍ അസൂയരായി. താന്‍ ജീവിക്കുന്നത് തിന്നാനും ഉറങ്ങാനുമാണ്. നാടിനെ രക്ഷിക്കേണ്ടത് നാടാണ് അല്ലാതെ നമ്മളല്ല. എന്നിങ്ങനെ കുറേ അനാവശ്യങ്ങള്‍ അവര്‍ പറഞ്ഞു. ആഅസൂയാലുക്കള്‍ കൂടി ഒരു ഗൂഡാലോചന നടത്തി. ഇങ്ങനെയായാല്‍ ആ വ്യക്തി ഇവിടെ നടന്ന് ചാവുകയാണ് ഉണ്ടാവുകയുള്ളൂ. അവര്‍ ആ വ്യക്തിയോട് പറഞ്ഞു. “എന്തിനാണ് താങ്കള്‍ ഇത്ര ബുദ്ധിമുട്ടുന്നത്. മര്യാദക്ക് ഉള്ള പണിയും ചെയ്ത് ജീവിച്ചാല്‍ പോരെ.എന്തിനാണ് വെറുതേ മെനക്കടുന്നത്.” ആ ചോദ്യം കേട്ടപ്പോള്‍ ആദ്യം ആ വ്യക്തി ഒന്നും മിണ്ടിയില്ല. പിന്നം ഒന്നു അലോചിച്ചു. തന്റെ നാടിനുവേണ്ടി ഇത്ര നാള്‍ അലഞ്ഞിട്ടും ഒന്നും സാധിച്ചില്ല. ഇവരെക്കൊണ്ട് അത് നടത്താം. അയാള്‍ തന്റെ താടി നീട്ടി കണ്ണട മൂക്കില്‍ മുന്നില്‍ കേറ്റിവച്ചു. തന്റെ കൈകള്‍ ഉയര്‍ത്തി നെഞ്ചില്‍ വച്ച് പറഞ്ഞു "നാട് എന്റെ അമ്മയാണ്. എന്നാല്‍ എനിക്കിവിടെ ഒരുസ്ഥാനവും ലഭിക്കുന്നില്ല. ഒരു ജോലിയുമില്ല, എനിക്കിങ്ങനെ പറഞ്ഞു പറഞ്ഞു മടുത്തു.ഇനി ഞാന്‍ പ്രവൃത്തിക്കാന്‍ പോവുകയാണ്. അപ്പോള്‍ അയാള്‍ ഓര്‍ത്തു തന്റെ ഭാരതപിതാവിന്റെ ആ വചനം എന്റെ ജീവിതമാണ് എന്റെ സന്ദേശം. പ്രവൃത്തിയില്‍ ഞാന്‍ പ്രസിദ്ധനാകും.എനിക്ക് ഒട്ടേറെ പാരിദോഷികങ്ങള്‍ ലഭിക്കും. അങ്ങനെ ഞാന്‍ ലോകമൊട്ടാകെ അറിയപ്പെടും.” ഇതുകേട്ടപ്പോള്‍ അസൂയക്കാര്‍ക്ക് പിന്നെയും അഹങ്കാരം മൂത്തു. അവര്‍ പിന്നെഒന്നും നോക്കിയില്ല. പാടത്തേക്കും വീടുപറമ്പിലേക്കുമായി നീങ്ങി. കൃഷിചെയ്തും എല്ലാവരോടും ഇത് ഉണര്‍ത്തിക്കാതെ ഇവര്‍ മാത്രം നാടിനുവേണ്ടി പോരുതുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടി.ആ നാട്ടിലെ എല്ലാ ഗ്രാമവാസികളും കൃഷിയിലും നല്ലനാടിന്റെ രക്ഷക്കുമായുള്ള ജോലികളില്‍ മുവുകി. അധികനാള്‍ നീണ്ടുനിന്നില്ല ആ മഹത് വക്തി തിരിച്ചു വന്നപ്പോള്‍ തന്റെ കണ്ണുകള്‍ക്ക് വിസ്മയം ജ്വലിപ്പിക്കുന്ന ഹരിതമായ നാടാണ്. അയാള്‍ അമ്പരന്നു തന്റെ വാക്കുകള്‍ ഒരു നാടിന്റെ രക്ഷക്കായി തുനിഞ്ഞു. പച്ചപ്പുകളും പൂക്കളും കൊണ്ട് ആഗ്രാമം ഒരു പരിതനാടായി മാറി. ആ വ്യക്തിയുടെ വാക്കുകള്‍ അസൂയക്കാര്‍ നന്മയിലായി. തലമുറകള്‍ക്ക് കൈമാറി. അങ്ങനെ അവര്‍ക്കു മനസിലായി നാം ദാനം നല്‍കുന്നതാണ് നാടിന്റെ സ്വര്‍ഗ്ഗതുല്യമായ വളര്‍ച്ച.
സുമിത്ത് ദിലീപ് VIII C
സന്തോഷത്തിന്റെ കണ്ണീര്‍പ്പൂക്കള്‍
അങ്ങ് കിഴക്കന്‍ മലയുടെ അറ്റത്ത് ഒരു കൊച്ചു കുടില്‍ ലോകത്തിന്റെ മാറ്റങ്ങള്‍ക്കോ മനുഷ്യരുടെ വ്യത്യാസങ്ങള്‍ പുതിയ ജീവിതശൈലിയോ അറിയാതം ലോകംഅന്നും ഇന്ന്ും ഒരു പോലെ വിശ്വസിക്കുന്ന രണ്ടു മനുഷ്യര്‍. സൂര്യരശ്മികള്‍ പതുക്കെ മിഴിതുറന്നു. ഇരുട്ടിലും തണുപ്പിലും രക്ഷപെടാനെന്നപോലെ പറവകളും ആകാശമേഘങ്ങളും തുടിച്ചു. കിഴക്കന്‍ മല മഞ്ഞുകൊണ്ട് പുതച്ചിരിക്കുകയാണ്. ആ കൊച്ചു കുടിലില്‍ നിന്ന് ദാവീദും ഭാര്യയായ സാറായും എഴുന്നേറ്റു. പതിവുപോലെ ആ ദമ്പതിമാര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സമര്‍പ്പിച്ചു. അഞ്ചു വര്‍ഷമായി ആ ദമ്പതിമാര്‍ തങ്ങളുടെ കാണാതയ മകനെ കാത്തിരിക്കുന്നു. തങ്ങളുടെ ഈ മോനെ പേറി അവര്‍ ഒരുപാട് ദൈവത്തോട് അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ദമ്പതികള്‍ അനാഥരാണ്. അവര്‍ വളര്‍ന്നത് ഇവിടെയാണ്. അതിനാല്‍ അവര്‍ക്ക് അമ്മയും അച്ഛനും എല്ലാം തന്നെ ഈ കിഴക്കന്‍ മളയാണ്. ആ മല വിട്ട് അവര്‍ എങ്ങോട്ടും പോയിരുന്നില്ല. അങ്ങനെ അവര്‍ ജീവിതം ആരംഭിച്ചു.
അത് മഞ്ഞുകാലമായിരുന്നു. കിഴക്കന്‍ ണഞ്ഞുകൊണ്ട് പൊതിഞ്ഞുവരികയാണ്. സൂര്യരശ്മികള്‍കൊണ്ട് മഞ്ഞുരുകി ഒഴുകുന്നു. ഫിര്‍ മരങ്ങള്‍ നൃത്തമാടുന്നു.കുടിലില്‍ സാറ അടുക്കളയില്‍ പാചകത്തിനായി ഒരുങ്ങുന്നു. ദാവീദ് തങ്ങളുടെ ആടുകളുമായി മലഞ്ചരുവിലേക്ക്പോയി. പതിവ്പോലെ തന്റെ അടുകളെ മേയാന്‍ വിട്ടിട്ട് മലഞ്ചരുവിലെ തന്റെ മകന്റെ പേരിട്ടുവിളിക്കുന്ന സോളമന്‍ എന്ന നദീതീരത്തിരിക്കും. അവിടുത്തെ നിമിഷങ്ങള്‍ ദാവീദിന് വളരെ സന്തോഷകരമായിരുന്നു. തണുപ്പുള്ള ഇളം കാറ്റ് വീശിക്കോണ്ടിരുന്നു. മറ്റന്നാള് ക്രിസ്തുമസാണ്. ആ ദിനം അവര്‍ക്ക് സങ്കടകരമായിരുന്നു. കാരണം തങ്ങളുടെ പ്രിയപ്പെട്ട മകന്‍ നഷ്ടപ്പെട്ടത് അന്നാണ്. പതിവുപോലെ ക്രിസ്മസ് പാപ്പ വന്നു. അന്നേ ദിവസം ക്രിസ്മസ് പാപ്പ വന്നപ്പോള്‍ അദ്ദേഹത്തിന് ആ സന്തോഷം അടക്കാനായില്ല. കാരണം അന്നേ ദിവസം ആ പ്രിയപ്പെട്ട സോളമന്‍ അവിടെവന്നു. ആ മാതാപിതാക്കളുടെ സന്തോഷം അടക്കാനായില്ല. അവരുടെ മുഖത്ത് സന്തോഷത്തിന്റെ കണ്ണുനീര്‍ ഒഴുകി. അന്നേദിവസം കിഴക്കന്‍ മലയും വളരെ സന്തോഷത്തിലായിരുന്നു. ആ കൊച്ചുകുടിലിലെ ഉണ്ണി വന്നു.
പ്രിയങ്ക ഡേവീസ് VIII B
അച്ഛനും അമ്മയും
ഒരിക്കല്‍ ഒരിടത്ത് ഒരു വീട്ടില്‍ ഒരച്ഛനും അമ്മയും ഉണ്ടായിരുന്നു. സ്നേഹത്തിന്റെ മാതൃകയായി അവര്‍ ജീവിച്ചു. അവര്‍ക്ക് ഒരു കുട്ടി ജനിച്ചു. ബന്ധുക്കള്‍ പലപേരും നിര്‍ദ്ദേശിച്ചു. അവസാനം മാതാപിതാക്കള്‍ ചേര്‍ന്ന് പേരിട്ടു. ഗ്ലോറിയ. അവളെ ഓമനത്തോടേയും സ്നേഹത്തോടേയും ചിന്നു എന്ന് വിളിച്ചു. ചിന്നു വളര്‍ന്നു. തള്ളക്കോഴിയുടെ ചൂടേറ്റ് കോഴിക്കുഞ്ഞുങ്ങള്‍ വളരുന്നപോലെ അവള്‍ അമ്മയെപ്പോലെ വളര്‍ന്നു.
തിരിച്ചരിവിന്റെ പ്രായമായപ്പോള്‍ അവള്‍ സ്വയം തീരുമാനങ്ങള്‍ എടുത്തുതുടങ്ങി. നല്ലകാര്യം തന്നെ കുട്ടിക്കാലത്ത് ക്ലാസ്സില്‍ ഒന്നാം റാങ്ക് നേടിയ അവള്‍ പിന്നീട് പഠനത്തില്‍ താന്നുപോയി. ഇതിനിടെ അവള്‍ ചാറ്റിങ്ങിലൂടെ ഒരുവനോട് സംസാരവും കൂട്ടും ആരംഭിച്ചു. അവള്‍ ചെയ്യുന്നത് തെര്രാണെന്ന് കണ്ട് അമ്മ അവളെ തിരുത്തി. ഒടുവില്‍ അവള്‍ അമ്മയില്‍ നിന്നും അകന്നു. ചാറ്റിങ്ങിലൂടെ അവളുടെ വിവാഹം നടന്നു. അവരുടെ ജീവിതം തകര്‍ന്നു.
മകള്‍ക്ക് അമ്മയെ കാണുന്നത് തന്നെ വെറുപ്പായി. ഇത് സഹിക്കാനാവാതെ അമ്മ എപ്പോഴും പറയുമായിരുന്നു പത്തുമാസം ഞാന്‍ നൊന്തുപെറ്റതാണവളെ. അവള്‍ക്കിന്നെന്നെ വേണ്ടാതായി. ഇത് കേള്‍ക്കുമ്പോള്‍ മകള്‍ക്കും സഹിക്കാനായില്ല.
വിവാഹബന്ധത്തെ എതിര്‍ത്തത്തുമൂലം അമ്മയെയും അച്ഛനേയും അവള്‍ മുറിയില്‍ പൂട്ടിയിട്ടു. അവള്‍ അവളുടെ ഭര്‍ത്താവില്‍നിന്നും സ്നേഹം കണ്ടെത്തി. കാലം കഴിഞ്ഞുപോയി ചിന്നു അമ്മയായി. തന്റെ പേരക്കിടാവിന്റെ മുഖം ഒന്നു കാണുവാന്‍ പോളും അവരെ ചിന്നു സമ്മതിച്ചില്ല. ദിവസങ്ങള്‍ കടന്നു പോയി. ചിന്നുവിന്റെ ഭര്‍ത്താവ് വീട്ടില്‍ എത്തിയില്ല. തന്റെ ദു:ഖം ആരോടും പറയാതെ അവള്‍ ഉള്ളിലോതുക്കി. പിന്നീട് അന്വോഷിച്ചപ്പോള്‍ ഭര്‍ത്താവിന് മറ്റൊരു കുടുംബമുണ്ടെന്നവള്‍ മനസ്സിലാക്കി. ആ വാര്‍ത്ത അവളുടെ മനസ്സിന് താങ്ങാന്‍ കഴിഞ്ഞില്ല. അവളുടെ സമനില തെറ്റിത്തുടങ്ങി. എന്ത്ചെയ്യണമെന്നറിയാതെ അവള്‍ അളഞ്ഞു. അവസാനം അവള്‍ അവളുടെ മാതാപിതാക്കളുടെ അടുത്തെത്തി. അവര്‍ അവളെ രണ്ടുകയ്യും നീട്ടി ഏറ്റിവാങ്ങി. അവരുടെ സ്നേഹപരിചരണത്തില്‍ അവളുടെ സസമനില നിരിച്ചുിട്ടി. താന്‍ മാതാപിതാക്കളോട് ചെയ്തതോര്‍ത്ത് അവള്‍ പശ്ചാതപിച്ചു. മാതാപിതാക്കളെ ഒത്തിരി വേദനിപ്പിച്ചിട്ടും അവര്‍ എന്നെ എത്ര വാത്സല്ല്യത്തോടെയാണ്നോക്കുന്നത് എന്ന് അവള്‍ക്ക് മനസ്സിലായി. ചിന്നുവിന്റെ കുട്ടിയെ വളര്‍ത്തി അവള്‍ വലുതാക്കി. ഒരു ആള്‍ക്കുപോലും ഈഗതി വരരുതെന്ന പ്രാര്‍ത്ഥനയോടെ അവള്‍ ജീവിച്ചു.
ഗുണപാഠം സ്നേഹംതുളുമ്പുന്ന മാതാപിതാക്കളെ നാം സ്നേഹിക്കണം. നാം എത്ര ദ്രോഹിച്ചാലും അവര്‍ നമ്മെ സ്നേഹിക്കും. നാം അവരെ കാണപ്പെടുന്ന ദൈവമായി കരുതണം.
എയ്ഞ്ചല്‍ റോയി IX C
മാരിമുത്തുവും സ്വര്‍ണ്ണത്തൂവലും
നേരം പുലര്‍ന്നു. ശുഭദിനം സുപ്രഭാതം കിഴക്കിനിയില്‍നിന്ന് മുത്തശിയുടെ രാമനാമകീര്‍ത്തനം ഉയര്‍ന്നുകാള്‍ക്കാമായിരുന്നു. മുത്തശ്ശന്‍ ഇറയത്തിരുന്നു മുറുക്കുന്നു. കേശവന്‍ നായരുമുണ്ട് കൂട്ടിന്. മുത്തശ്ശന്‍ : മിധുനം കൊഴിയുന്നത് കര്‍ക്കിടക സംക്രമത്തിലേക്ക് അല്ലേകേശവാ കേശവാന്‍ നായര്‍ : അതേ പെട്ടെന്ന് വീണക്കുട്ടി ഇറയത്തെത്തി. വീണ : മുത്തശ്ശാ എനിക്കൊരു കഥ പറഞ്ഞുതരുമോ മുത്തശ്ശന്‍ : ഓ അതിനെന്താ ഓപ്പോള്‍ : എന്താകുട്ടി പറേണത് നീപത്താം തരത്തിലാണ് പഠിക്കണത് പയിരുന്ന് വല്ലതും പഠിക്ക്. വീണ : ഇത്രനേരം വായിച്ചുപഠിക്കായിരുന്നു ഓപ്പോളെ ഓപ്പോള്‍ : നീ വല്ല്യ കാര്യം പറയണ്ട പഠിത്തകാര്യം എനിക്കറിയാം. പുസ്തകം തുറന്നുഴച്ച്ഉറക്കമല്ലേ വീണ : എപ്പോഴും പഠിച്ചോണ്ടിരുന്നാല്‍ തലക്കു വട്ടുപിടിക്കും. ഒരു എന്റര്‍ടെയ്ന്‍മെന്റ് ആവശ്യമല്ലേ ഓപ്പോളെ മുത്തശ്ശന്‍ : അതുപറഞ്ഞത്ശരിയാ ഓപ്പോള്‍ : അപ്പോ മുത്തശ്ശനും മോളും ഒരു കെട്ട് മുത്തശ്ശന്‍ : ഞാനിവള്‍ക്ക് ഒരു കഥപറഞ്ഞുകൊടുത്തിട്ട് ഇപ്പവിടാം ഭാരതി ഓപ്പോള്‍ : ശരി മുത്തശ്ശന്‍ : മോള്‍ മേഘപുത്രം എന്നുകേട്ടിട്ടുണ്ടോ ധാരാളം കുന്നുകളും സ്വര്‍ണ്ണം വിതറിയപോലെ വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പുപാടമോക്കെയുള്ള മേഘപുത്രം. എന്തു ഭംഗിയാണെന്നോ അവിടം കാണാന്‍. അവിടെയാണ് നമ്മുടെ കഥാനായകനായ മാരിമുത്തുവിന്റെ വീട്. അവനോരു ചിത്രകാരനായിരുന്നു. വരക്കുന്നചിത്രങ്ങള്‍വിറ്റാണ് അവന്‍ ജീവിച്ചിരുന്നത്. അവന്റെ ജീവന്‍തുടിക്കുന്നചിത്രങ്ങള്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. മേഘപുത്രത്തിലെ ആളുകള്‍ സദ്ഗുണസമ്പന്നരായിരുന്നു. പെട്ടെന്നുതന്നെ അവിടുത്തെ സന്തോഷവും കൃഷിയുമെല്ലാം നശിച്ചു. വീണ : എന്താമുത്തശ്ശാകാരണം മുത്തശ്ശന്‍ : അതാ പറേണത് നീ തോക്കല്‍ കേറിവെടിവക്കല്ലെ, കാരണം രാജ്യത്തെ ഏതോ ഒരാള്‍ അരുതാത്തത് പ്രവൃത്തിച്ചു. വെള്ളിയലുക്കിട്ടോഴുകിയ പുഴ വറ്റി വിണ്ടുകീറി. ധാന്യമണി കണികാണാന്‍പോലും കിട്ടാതായി അപ്പോഴാണ് കഥാനായകനായ മാരിമുത്തു എത്തുന്നത്. തന്നെയും തന്റെ രാജ്യത്തെയും പട്ടിണിയില്‍ നിന്ന് രക്ഷിക്കണമെന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. സ്വപ്നത്തില്‍ സമൃദ്ധിയുടെ ദേവത പ്രത്യക്ഷപ്പെട്ട് ഒരു മാന്ത്രിക തൂവല്‍ അവനു നല്‍കി. പിറ്റേന്നു തന്നെ നിറം ചാലിച്ച് അവന്‍ അതുകൊണ്ട് ഒരു പക്ഷിയുടെ ചിത്രം വരച്ചു. അത്ഭുതമെന്ന് പറയട്ടെ അവന്‍ വരച്ച ആ പക്ഷി ജീവന്‍വച്ചു പറന്നുപോയി. അവന്‍ ഉത്സാഹത്തോടെ വിളഞ്ഞുനില്‍ക്കിന്ന പാടങ്ങളും നിറയെ വെള്ളമിള്ള കിണറുകളും മറ്റു പെട്ടെന്നുതന്നെ വരണ്ടുണങ്ങിയ പാടം നിറയെ വിളഞ്ഞ പാടമായി. അതിര്‍ത്തിയില്‍ നിറയെ വെള്ളമുള്ളകിണറുണ്ടായി അങ്ങനെ രാജ്യത്തിന്റെ ക്ഷാമം മാറി പഴയപടിയായി. ഇതെല്ലാം മാരിമുത്തുവിന്റെ ഭാഗ്യം കോണ്ടുണ്ടായതാണെന്നറിഞ്ഞ രാജാവ് തന്റെ ഉപദേശകനായി മാരിമുത്തുവിനെ നിയമിച്ചു.
മീനു ശിവന്‍ IX D
കുശവന്റെ പാത്രം
പണ്ട് പണ്ട് ഒരുസ്ഥലത്ത് ഒരു കുശവനും അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും അവര്‍ക്ക് ബദ്ധിമാനായ മകനും ഉണ്ടായിരുന്നു. അമ്മയും ഭാര്യയും എപ്പോഴും വഴക്കുകൂടുമായിരുന്നു. അത്കൊണ്ട് കുശവന്‍ വളരെയേറെ സങ്കടപ്പെട്ടിരുന്നു. ഈ ഭാര്യ ആ അമ്മയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഴിശക്കുമ്പോള്‍ ചോറു കഴിക്കാനായി അവര്‍ക്ക് ഒരു പാത്രം ഉണ്ടാക്കിക്കൊടുത്തു. അമ്മ പാത്രം കൊണ്ട് പരുമ്പോള്‍ ഭാര്യ ഭക്ഷണം ഇട്ട് കൊടുക്കും. ഇത് കണ്ട് കുശവന്‍ ഏറെ വിഷമിച്ചു. കുശവന്‍ പട്ടണത്തിലേക്ക് പോയപ്പോള്‍ കുശവന്റെ മകന്‍ പണിശാലയില്‍ കയറി ഒരു പാത്രം നിര്‍മ്മിക്കാന്‍ തുടങ്ങി. അമ്മ അവനെ അന്വോഷിക്കാന്‍ തുടങ്ങി. അവനെ കണ്ടപ്പോള്‍ ചോദിച്ചു "നീ ആര്‍ക്കുവേണ്ടിയാണ് ഈ പാത്രം ഉണ്ടാക്കുന്നത്.” അവന്‍ പറഞ്ഞു "അമ്മക്കു വേണ്ടി" “എനിക്ക് വേണ്ടിയോ എനിക്ക് പാത്രങ്ങള്‍ ഉണ്ടല്ലോ" “അല്ല ഞാന്‍ കല്ല്യാണം കഴിച്ചു കഴിയുമ്പോള്‍ എന്റെ ഭാര്യ അമ്മക്ക് ഭക്ഷണം തരാന്‍വേണ്ടിയാ“ ആ അമ്മ കുറേ കരഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ പോയി അമ്മയെ വീട്ടിലേക്ക് വിളിച്ചു. പിന്നീട് അവര്‍ സുഖമായി ജീവിച്ചു.
ജിത്തു ജോസ് X E
ബദ്ധി മാനായ മകന്‍
ഒരു കൊച്ചുഗ്രാമത്തില്‍ സമ്പന്നനായ ഒരു വ്യക്തി ഉമ്ടായിരുന്നു. രാമന്‍ എന്നായിരുന്നു അവന്റെ പേര്. അദ്ദേഹത്തിന് ഒരു കുട്ടിമാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ തളര്‍വാതം വന്ന് മരണകിടക്കയില്‍ കിടക്കുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഒരു ബുദ്ധിമാനും എല്ലാകാര്യത്തിലും കഴിനുള്ളവനുമായിരുന്നു. ഒരു ദിവസം ഒരു കുട്ടി ഭിക്ഷയാചിച്ച് ആ വീട്ടിലേക്ക് വന്നു. അവന്‍ ഒരു കള്ളനായിരുന്നു. അവനെ കണ്ടപ്പോള്‍ രാമന് സങ്കടം തോന്നി. അവനെ തന്റെ മകനെപ്പോലെ കണ്ട് കാര്യങ്ങള്‍ ചോദിച്ചു. പപ്പു എന്നായിരുന്നു അവന്റെ പേര്. അവന്‍ കരച്ചിലോട് കരച്ചില്‍.അവന്‍ പറഞ്ഞു അവന്റെ അട്ഠനും അമ്മയും മരിച്ചു. എനിക്കാരുമില്ല. എന്നെ സഹായിക്കണേ. രാമന്‍ അവനെ അവന്റെ വീട്ടിലാളാക്കി. രാമന്‍ സന്തോഷത്തോടെ ജീവിച്ചു. രാമന്റെ കുട്ടിയുടെ പേര് രാജു എന്നായിരുന്നു. രാജുവിന് പപ്പുവിനെ അത്ര പിടിച്ചില്ല. നാളുകള്‍ കഴിഞ്ഞു വീട്ടിലെ സ്വര്‍ണ്ണം കാണാതെയായി. രാമന്‍ തന്റെ മകനോട് ചോദിച്ചു. "രാജു എന്തിനാണ് നീ സ്വര്‍ണ്ണം എടുത്തത്.” “ഞാനല്ല ഞാനല്ല ”എന്ന് രാജുപറഞ്ഞു. പപ്പു പറഞ്ഞു “ഞാന്‍ കണ്ടതാണ് ഇവന്‍ എടുത്തത്.ഇവന്‍ അതെടുത്ത് വിറ്റു“. രാമന് വളരെ വിഷമമായി. രാജു മനസ്സില്‍ വിചാരിച്ചു തന്റെ അച്ഛന്റെ മുമ്പില്‍ ചെയ്യാത്തകാര്യത്തില്‍ ഞാന്‍ പിടിയില്യല്ലോ. ഇത് എങ്ങനെയെങ്കിലും തെളിയിക്കണം. രാജു വിചാരിച്ചു പപ്പു സ്വര്‍ണ്ണം അവന്റെ ഡ്രസ്സിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരിക്കണം. അതറിഞ്ഞ രാജു അതുപോലെ ഇരിക്കുന്ന വേറെ ഒരു സ്വര്‍ണ്ണം വച്ചിട്ട് പറഞ്ഞു “അച്ഛാ അച്ഛാ സ്വര്‍ണ്ണമാല ദേ ഇവിടെയുണ്ട്.“ ഇതുകേട്ട് അച്ഛനും പപ്പുവും ഓടിയെത്തി. പപ്പു നോക്കിയപ്പോള്‍ അതുപോലത്തെ മാലതന്നെ. രാജു അച്ഛനോട് ചോദിച്ചു “അച്ഛാ ഇതുപോലത്തെ എന്റെ മുക്കുപണ്ടമാല കാണാനില്ല. “ പപ്പുവിന് അബദ്ധം മനസ്സിലായി. പപ്പു പറഞ്ഞു “ ദേ നിലത്തെരുമാല“ പപ്പു പോക്കറ്റില്‍ നിന്ന് എടുത്തിടുന്നത് രാമന്‍ കണ്ടു. രാമന്‍ അവനെ പോലീസില്‍ ഏല്‍പ്പിച്ചു. തന്റെ മകന്റെ ബുദ്ധിസാമര്‍ത്ഥ്യം കണ്ടപ്പോള്‍ രാമന്‍ സന്തോഷിച്ചു. തന്റെ മകന്‍ ഒരു സത്യസന്ധനാണെന്നറിഞ്ഞപ്പോള്‍ അച്ഛന് വളരെ സന്തോഷമായി.
ഫ്രസിന്‍ പൗലോസ് X D
അഹങ്കാരിയായ മാവ്
ഒരിക്കല്‍ ഒരു കാട്ടില്‍ രണ്ട് മാവ് ഉണ്ടായിരുന്നു. ഒന്ന് അഹഹ്കാരിയായ മാവും മറ്റൊന്ന് പാവത്താനായ മാവും. ഒരു ദിവസം കുറച്ച് ഉറുമ്പുകള്‍ കൂടുകൂട്ടാനായി കാട്ടില്‍ എത്തി. അപ്പോള്‍ ഉറുമ്പുകള്‍ അഹങ്കാരിയായ മാവിനോട് ചോദിച്ചു.“ ഞങ്ങള്‍ ഇവിടെ കൂടുകൂട്ടികോട്ടെ?.“ അപ്പോള്‍ അഹങ്കാരിയായ മാവ് പറഞ്ഞു “ഇല്ല ഇല്ല പറ്റില്ല എന്റെ ഇലയില്‍ ആരും കൂടുകൂട്ടണ്ട “എന്ന് അഹങ്കാരത്തോടെ പറഞ്ഞു. ഉറുമ്പുകള്‍ വിഷമിച്ച് നടന്നു തുടങ്ങി. അപ്പോഴാണ് അവര്‍ പാവത്താനായ മാവിനെ കാണുന്നത്. ഉറുമ്പുകള്‍ പാവത്താനായ മാവിനോട് ചോദിച്ചു “ഞങ്ങള്‍ നിന്റെ ഇലയില്‍ കൂടുകൂട്ടികോട്ടെ?“.അപ്പോള്‍ പാവത്താനായ മാവ് പറഞ്ഞു.“അതിനെന്താ എന്റെ ചില്ലകളില്‍ വേണ്ട സ്ഥലമുണ്ട് വരൂ. “അങ്ങനെ ഉറുമ്പുകള്‍ അവിടെ കൂടുകൂട്ടി. അപ്പോഴാണ് കാട്ടില്‍ മാങ്ങ പറിക്കാനായി കുട്ടികള്‍ വരുന്നത്. അപ്പോള്‍ ആദ്യം കയറിയത് പാവത്താന്‍ മാവിലായിരുന്നു. അപ്പോള്‍ ഉറുമ്പുകള്‍ മാവിന്റെ ചില്ലകളിരുന്ന് മാങ്ങ പറിക്കാന്‍ ശ്രമിക്കുന്ന കുട്ടികളെ കടിക്കാല്‍ തുടങ്ങി. അതോടെ അവര്‍ താഴേക്കിറങ്ങി. അപ്പോഴാണ് അഹങ്കരിയായ മാവിനെ കണ്ടത്. അവിടെ ഒറ്റ ഉറുമ്പുമില്ല.അങ്ങനെ കുട്ടികള്‍ അഹങ്കരിയായ മാവിന്റെ മാങ്ങയെല്ലാം പറച്ചെടുത്തു. അപ്പോള്‍ അഹങ്കരിയായ മാവ് നാണിച്ചു തലതാഴ്ത്തി. തന്റെ ചില്ലകളില്‍ ഉറുമ്പുകള്‍ കൂടുകൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്ന് അവന്‍ ചിന്തിച്ചു.
അമീര്‍ സുഹയില്‍ VIII C
മടിയില്‍ നിന്ന് ഉയരങ്ങളിലേക്ക്
ഒരു കൊച്ചു ഗ്രാമത്തില്‍ പാവത്താനായ ഒരു കടക്കാരനുണ്ടായിരുന്നു. അയാളുടെ വീട്ടില്‍ അയാളുടെ ഭാര്യയും ഒരു മകനും മാത്രമാണ് ഉണ്ടായിരുന്നത്. രാമു എന്നാണ് അയാളുടെ പേര്. രാമുവിന്റെ മകന്‍ ഒരു കുഴിമടിയനാണ്. മകന്റെ പാര് കൊച്ചുണ്ണി എന്നാണ്. അതിരാനിലെ തന്നെ രാമു കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോയിവരുമ്പോഴും തന്റെ മകന്‍ കിടക്കപ്പായില്‍നിന്ന് എഴുന്നേറ്റിട്ടുണ്ടാവില്ല. കൊച്ചുണ്ണിക്ക് സ്ക്കൂളില്‍ പോകുവാന്‍ വളരെ മടിയാണ്. അവനെ രാവിലെ എഴുന്നേല്‍പ്പിക്കുന്നതു തന്നെ അമ്മ തലയില്‍ വെള്ളം കോരിയൊഴിച്ചാണ്. പോകുവാന്‍ നേരമാകുമ്പോഴേകും വയറുവേദന വരും. സ്ക്കൂളിലേക്ക് 10 മണിയായാലും പോവുകയില്ല. അവന് മടിയാണ്. പത്തരയായാല്‍ അവന്‍ പിന്നെ പോവില്ല. അവന്റെ അമ്മ വഴക്കുപറയുന്നുണ്ടെങ്കിലും കാര്യമില്ല. അവന്റെ അച്ഛന്‍ ഒരു പാനത്താനാണ് സ്വന്തം കടയിലെ കാര്യങ്ങള്‍ മാത്രെ നേക്കി നടക്കുകുയാണ് രാമു. അവന്റെ അടുത്ത് അരെങ്കിലും സഹായം ചോദിച്ച് വന്നാല്‍ അവന്റെ കയ്യില്‍ നിന്നും കൊടുക്കാന്‍ കഴിയുന്നത് കൊടുത്ത് രാമു അവരെ സഹായിക്കും. രാമുവിനെ സ്വന്തം നാട്ടുകാര്‍ക്ക് വലിയകാര്യമായിരുന്നു. ര്മുനിന്റെ മകന്‍ കൊച്ചുണ്ണി പത്താം ക്ലാസ്സിലായി. രാമുനിനും തന്റെ പത്നിക്കും വിദ്യാഭ്യാസമില്ല. അങ്ങനെ തന്റെ മകന്‍ പഠിച്ച് വലിയവനാകണമെന്നാണ് തന്റെ അച്ഛന്റെയും അമ്മയുടേയും ആഗ്രഹം. പക്ഷെ കൊച്ചുണ്ണിക്ക് പഠിക്കുന്നത് ഇഷ്ടമല്ലായിരുന്നു. തന്റെ കൊച്ചുണ്ണിയെ പഠിപ്പിക്കുവാന്‍ തന്റെ അച്ഛന്‍ രാമു കടയില്‍നിന്നു കിട്ടുന്ന തുച്ഛവരുമാനവും അവന്റെ അമ്മ കൂലിപ്പണിക്ക് നടന്നുള്ള വരുമാനം കൊണ്ടാണ് അവനെഇത്രയും പഠിപ്പിച്ചത്. ഒരിക്കല്‍ കൊച്ചുണ്ണി പറഞ്ഞു അച്ഛാ എനിക്ക് പട്ടണത്തില്‍ പോയി പഠിക്കണം എന്ന് പറഞ്ഞു. ഈ കാര്യം കൊച്ചുണ്ണിയുടെ ടീച്ചറോട് പറഞ്ഞു. ടീച്ചര്‍ പറഞ്ഞു ഇവന്‍ നന്നായി പഠിക്കുകയാണെങ്കില്‍ സ്ക്കൂളില്‍ നിന്നു തന്നെ ഇവനെ പട്ടണത്തിലേക്ക് കൊണ്ടു പോകുന്നതായിരിക്കും. പക്ഷേ അതിന് നന്നായി മാര്‍ക്കുണ്ടെങ്കില്‍ മാത്രമേ പറ്റുകയൊള്ളു. രാമുവിന് ആഗ്രഹമുണ്ടായിരുന്നു മകനെ പട്ടണത്തില്‍ അയച്ചു പഠിപ്പിക്കുന്നതില്‍ പക്ഷേ കൊച്ചുണ്ണിക്ക് പോവുകയും വേണം അവന്‍ പഠിക്കുകയുമില്ല. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു അവനോട് പറയുക പഠിച്ച് നല്ല മാര്‍ക്ക് വാങ്ങിയാല്‍ ഒരു സൈക്കിളും വാങ്ങിത്തരാം പട്ടണത്തില്‍ അയക്കുകയും ചെയ്യാം. അപ്പോള്‍ കൊച്ചുണ്ണിക്ക് ഒരാഗ്രഹം . സ്ക്കൂള്‍ വിട്ടാല്‍ സൈക്കിളില്‍ ചുറ്റിനടക്കാം. അപ്പോള്‍ അവന്‍ നന്നായിപഠിക്കാന്‍ തുടങ്ങി. അവനാ നല്ല മാര്‍ക്കു ലഭിച്ചു. അവന്‍ അങ്ങനെ പട്ടണത്തില്‍ പോയിപഠിച്ചു. അവന് അവിടെത്തന്നെ ജോലിയും കിട്ടി. അങ്ങനെ അവര്‍ സന്തോഷത്തോടെ ജീവിച്ചു. യദുകൃഷ്ണന്‍ X D ചീത്ത കൂട്ട് കെട്ട് ആപത്തിലേക്ക് ഇന്ന് നമ്മുടെ നാട്ടില്‍ ആരും അധ്വാനിക്കാറില്ല. ഇതിനെ കുറിച്ചുള്ള കഥയാണ് ഇത്. പണ്ട് പണ്ട് ജോസഫ് എന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് മക്കള്‍ അവരുടെ പേര്, അരുണ്‍, നിഖില്‍ എന്നായിരുന്നു. അരുണ്‍ ഒരു മടിയനായിരുന്നു. എന്നാല്‍ നിഖില്‍ ഒരു അദ്ധ്വാനിയായിരുന്നു. ജീവിതത്തിലെ ഏത് കടങ്ങളും മുന്നോട്ട്കൊണ്ട്പോകും. ഒരിക്കല്‍ തന്റെ അച്ഛനോട് തനിക്കുള്ള സ്വത്തിന്റെ ഭാഗംതരാന്‍ വാശിപിടിച്ചു. അദ്ദേഹം മടികൂടാതെ സ്വത്ത് നല്‍കി അത് അവന്‍ കൂട്ടുകാരുമായി ദൂര്‍ത്തടിച്ച് എല്ലാം നഷ്ടപ്പെട്ടു. പണമുണ്ടായിരുന്നപ്പോള്‍ എല്ലാവരും. ഇല്ലാത്തപ്പോള്‍ ആരുമില്ല. അങ്ങനെ അവന്‍ ഒരു സ്ഥലത്ത് ജോലി നോക്കി. പന്നികളെ നോക്കലായിരുന്നു. അതിന്റെ തവിടായിരുന്നു അവന്റെ ഭക്ഷണം. അവന്‍ ഏരെ ദു:ഖിച്ചു. പിന്നീട് അവന്‍ അവിടെനിന്ന് വീട്ടിലേക്ക് മടങ്ങി. അവിടെ അവന്‍ ആരേയും കണ്ടില്ല. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആരോ അവനെ വിളിച്ചു. അവന്‍ തരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ അച്ഛന്‍ ജോസഫ് ആയിരുന്നു. അവന്റെ അടുത്ത് ചെന്ന് അവനെ നോക്കി എന്നിട്ട് പണിക്കാരോട് കല്പിച്ചു. ഇന്ന് നമുക്ക് സന്തോഷത്തിന്റെ നാളുകളാണ്. എന്റെ കാണാതെ പോയമകന്‍ തിരിച്ചുവന്നു. ഇന്നത്തെ ദിവസം നമുക്ക് ഉല്ലാസപൂര്‍വ്വം ആഘോഷിക്കാം. അതുകേട്ട നിഖില്‍ അച്ഛനോട് ചോദിച്ചു. എന്തിനാണ് അരുണിനെ കണ്ടപ്പോള്‍ ഇത്ര ആഘോഷം. ഇവന്റെ തെറ്റ് തിരുത്തുവാനുള്ള അവസരമാണ് അത് നമ്മളായിട്ട് കളയരുത്. അവന്‍ അവന്റെ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ തോന്നി. അത് തന്നെ നല്ലോരവസരമാണ്. അരുണിനാ പണംകിട്ടിഎന്നറിഞ്ഞ് കൂട്ടുകാര്‍ അവനെ പുകഴ്ത്തി.അപ്പോള്‍ അരുണ്‍ അവരെ ്വിടെനിന്നും പുറത്താക്കി. അതുകണ്ട അച്ഛന്‍ പറഞ്ഞു ചീത്തകൂട്ടുകെട്ട് നിന്നെ വളഞ്ഞവഴിയിലൂടെയാണ് നടത്തുന്നത്. അതിനാല്‍ ഇനി നീ നേര്‍ വവിയിലൂടെ മാത്രം നടക്കുക. നിന്റെ കൂട്ടുകെട്ട് നിന്നെ ലഹരിപിടിക്കുന്ന വസ്തുക്കള്‍ പോലെയുള്ള മയക്കമരുന്ന് മദ്യപാനം എന്നിവയിലേക്ക് നയിക്കും. ചീത്തകൂട്ടുകെട്ട് ആപത്തെന്ന് എന്നും ഓര്‍ക്കുക. ആല്‍ബിന്‍ ടി.കെ VIII C
എന്റെ മക്കു കണ്ണാടി എന്ന പ്രകൃതി സുന്ദരമായ ഗ്രാമം. നിറയെ പുഴകളും കായലുകളും നിറഞ്ഞ ഒരു ഗ്രമം. അവിടുത്തെ പശുക്കളും കിളികളുമെല്ലാം നമ്മോട് ഓരോ കഥ പറയും. കാവുകളും നാഗത്താന്‍മാരും കാടുകളുമെല്ലാം വളരെ നല്ലതാണ്. അവിടുത്തെ നാട്ടുകാര്‍ വളരെ നന്മ നിറഞ്ഞവരമായിരുന്നു. അവിടെ ഒരു സ്ക്കൂളുണ്ട്. അവിടെ ഗുരുകാല സമ്പ്രദായം ഇപ്പോഴും തുടര്‍ന്നു പോരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അവിടുത്തെ കുട്ടികള്‍ കാട്ടിലേക്ക് നിറകാശേഖരിക്കാനുംകാട്ടിലെ ഔഷധ സസ്യങ്ങളെ നിരീക്ഷിക്കാനും വേണ്ടി പോയി. പെട്ടെന്ന് ഒരു കാട്ടാന അവരുടെ മുന്‍മ്പില്‍ നില്‍ക്കുന്നതുകണ്ടു. അവര്‍ നാലുപാടിലേക്കും ചിതറിയോടി. എല്ലാകുട്ടികളും ഒറ്റപ്പെട്ടു. അതില്‍ വിനു എന്നകുട്ടി കൂടുതല്‍ ഉള്‍കാട്ടിലേക്ക് അകപ്പെട്ടു. അവിടുത്തെ പക്ഷികളുടെ ശബ്ദവും തണുപ്പും അവനെ ഏതോ ഒരു അത്ഭുത ലോകത്തേക്ക് കൊണ്ടു പോയി. അവന്‍ കാടുരസിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഏതോ ഒരു മൃഗത്തിന്റെ അലര്‍ച്ച, വിനു വല്ലാതെ ഭയന്നുപോയി. അവന്‍ ഒരു മരത്തിന്റെ പിന്നില്‍ പോയി ഒളിച്ചു. എന്നിട്ട് നോക്കിയപ്പോള്‍ കുറേ മൃഗങ്ങള്‍ എന്തോ ഒന്നിനെ ഒാടിക്കുന്നതു കണ്ടു. അവന്‍ അവരെത്തന്നെ സൂക്ഷിച്ചുനോക്കി. അപ്പോള്‍ ആ ജീവി മായയായിമറഞ്ഞു. ആ ജീവിയെ കാണാഞ്ഞിട്ട് മറ്റുമൃഗങ്ങള്‍ ഓടിപ്പോയി. വിനുവിന് ഈ സംഭവം അത്ഭുതമായി തോന്നി. അവന്‍ എന്താണിത് എന്നറയുവാനുള്ള ആകാംക്ഷയിലായി. സംഭവം നടന്നിടത്തേക്ക് ചെന്നു. അവന്‍ നാലുപാടും നോക്കി. എന്നാല്‍ ആരേയും കണ്ടില്ല. പെട്ടെന്ന് അവന്റെ മുമ്പില്‍ ആ വിജിത്ര ജീവി പ്രത്യക്ഷപ്പെട്ടു. അവന്‍ ആദ്യം ഭയന്നുപോയി. പിന്നെ അവന്‍ ആജീവിയെ സൂക്ഷിച്ചുനോക്കി. പൊക്കംകുറഞ്ഞ് മെലിഞ്ഞ ശരീരം വലിയ തല രണ്ട് ഉണ്ടക്കണ്ണുകള്‍ നാലുവിരലുള്ള കൈയ്യും കാലും ഇരുനിറം. അവന്‍ അങ്ങനെ ഒരു ജീവിയെ ക്കുറിച്ചുകേട്ടിട്ടില്ല. അവന്‍ അതിനോട് സംസാരിച്ചു. എന്നാല്‍ അതിന്റെ ഭാക്ഷ മറ്റൊന്നായിരുന്നു. എന്തായാലും അതോരുമൃഗമാണെന്ന് വിനുവിന് മനസ്സിലായി. ഏതോ അന്യഗ്രഹ ജീവിയാണ്. ഇതെങ്ങനെ ഇവിടെ എത്തിയെന്ന് വിനുവിന് മനസ്സിലായില്ല. അവന്‍ അതിനോടുസംസാരിച്ചു കൊണ്ടിരുന്നു. ഒരു മൃഗത്തിന്റെ അലര്‍ച്ച കേട്ടപ്പോള്‍ അതിന്റെ വയറില്‍ നിന്ന് ഒരു വെളിച്ചം മിന്നിക്കൊണ്ടിരുന്നു. അതിന് പേടിയായിട്ടാണ് അങ്ങനെയെന്ന് വിനുവിന് മനസ്സിലായി. കൊച്ചുകുട്ടികളെപ്പോലെയാണ് ആ ജീവി. വിനു അവന് മക്കു എന്ന് പേരിട്ടു. വിനുവിന് അധികനേരം മക്കുവിനോട് കളിക്കാനും സംസാരിക്കാനും സാധിച്ചില്ല. അവന്റെ കൂട്ടുകാര്‍ അവനെ തേടിവന്നു. മക്കുവിനെ അവന്‍ ഒളിപ്പിച്ചുനിര്‍ത്തി. എന്നിട്ട് മനസ്സില്ലാമനസ്സോടെ അവന്‍ തിരിച്ചുപോയി. പിന്നീട് അവന്‍ കാട്ടില്‍ അരുമ്പോഴൊക്കെ മക്കുവിന്റെ അടുത്ത് വരും. കളിക്കും. കൂട്ടുകാര്‍ അന്വോഷിച്ചുവരുന്നതുമുമ്പ് അവരുടെ അടുത്തേക്ക് ഓടും. അങ്ങനെ ഇരിക്കെ അവന്‍ മക്കുവിന്റെ അടുത്തുവന്നപ്പോള്‍ അവന്‍ ക്ഷീണിതനായി മണ്ണില്‍ കിടക്കുന്നു. അവന്റെ ഇരുനിറം വെള്ള നിറമായിമാറി. മക്കുവിന് ശ്വാസം ലഭിക്കുന്നില്ല. എന്താണ് മക്കുവിന് സംഭവിക്കുന്നതെന്നറിയാതെ വിനു കരയാന്‍ തുടങ്ങി. അവന്‍ എന്തോക്കെയോ പച്ചമരുന്നകള്‍ മക്കുവിന് കൊടുത്തു. അതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടായില്ല. മക്കു മരിച്ചുപോയി. അവന്‍ മക്കുവിന്റെ അടുത്തുനിന്നും വളരെ പ്രയാസപ്പെട്ടാണ് തിരിച്ചു പോയത്. അവന് മക്കുവിനെ മറക്കാന്‍ സാധിക്കുന്നില്ല. അവന്‍ എന്നു മക്കകുവിനെ ക്കുറിച്ചോര്‍ക്കും. വിനുവിന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തായിരുന്നു മക്കു.
ഗ്രീഷ്മ ഗിരീഷ് IX C
ഏലിയാന്‍ ഏലിയാസ് പുതിയ വഴിത്തിരുവിലേക്ക് ,തെരുവിലേക്കും.
ഒരിടത്തെരുകുട്ടിയുണ്ടായിരുന്നു. നാഗര്‍ലാന്റില്‍ ജനിച്ചു. അവനോരു പേരുയമ്ടായി.ഏലിയാസ്. അവനു ഏറ്റവും ഇഷ്ടപ്പെട്ട എല്ലാം അവന്റെ അച്ഛനും അമ്മയും നേടിക്കൊടുത്തു. എന്നാല്‍ അവന് ഇനിയും വേണം എന്നു പറയുന്നതല്ലാതെ വേറെ ഒരു മാറ്റവുമില്ല. അച്ഛന്‍ ഓരോന്ന് വാങ്ങുമ്പോഴും നീനന്നായിപഠിക്കും എന്നവിശ്വാസത്തിലാണ് ഇതെല്ലാം വാങ്ങിത്തരുന്നത്. അവന്‍ പഠിച്ചു മിടുക്കനാകും എന്നവിശ്വാസത്തില്‍ അച്ഛനും അമ്മയും എല്ലാം വാങ്ങിക്കൊടുത്തു. ഒന്നാം ക്ലാസില്‍ അവന്‍ നന്നായി പഠിച്ചു. എന്നാല്‍ മാര്‍ക്കുകുറവായിരുന്നു. എന്നാല്‍ അവന്‍ ജയിച്ചു. അവന് സന്തോഷമായി. അച്ഛന്‍ എന്തോക്കെയോ അവന് വാങ്ങിക്കൊടുത്തു. പിറ്റേന്ന് കൂട്ടുകാരുമായി കളിക്കുന്നതിനിടെ അവന് ചെറിയപനി തോന്നി. അവന്‍ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. എന്നാല്‍ അവരത് കൂട്ടാക്കിയില്ല. പിറ്റേന്ന് പനികൂടി തലകറങ്ങി വീണു. അവര്‍ അവനെ ആശുപത്രിയില്‍ കൊണ്ടുപോയി. ബ്ലഡ്ടെസ്റ്റ് ചെയ്തു. ബ്ലഡ്ക്യാന്‍സറാണെന്നറിഞ്ഞു. അന്ധവിശ്വാസികളായ അവര്‍ ഒരു കണിയാനെ വിളിച്ചു പ്രശ്നം വച്ചു നോക്കി. ബാലജാതകദോഷാണ്. ഏറിയാല്‍ ഒരു ഇരുപത്തേഴു വയസ്സാകുമ്പോഴേക്കും എല്ലാം മാറും. കണിയാന്റെ വാക്കുകളെ അവര്‍ വിശ്വസിച്ചു. എന്നാല്‍ മരണം അവനെ പിന്‍തുടരുന്നുണ്ടായിരുന്നു.
അരുണ്‍ രാജ് IX C
തിരിച്ചുവരവ്
ഒരിടത്തൊരമ്മയും മകനും ജീവിച്ചിരുന്നു. ആ അമ്മക്ക് മകനെ വളരെയധികം ഇഷ്ടമായിരുന്നു. മകനെ വിദേശത്തയക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയാണ് അവനെ പഠിപ്പിച്ചതും വലുതാക്കിയതും. അവന്റെ അച്ഛന്‍ ഒരു കള്ളുകുടിയനായിരുന്നു. അമ്മയുടെ ആഗ്രഹത്തിനോത്തുയരാന്‍ അവനു കഴിഞ്ഞു. അവന്‍ വലുതായപ്പോള്‍ അവന് അമേരിക്കയില്‍ ജോലികിട്ടി.വര്‍ഷങ്ങള്‍ കവിഞ്ഞപ്പോള്‍ അവന്‍ നാട്ടിലേക്ക് തിരിച്ചുവന്നു. എയര്‍പോര്‍ട്ടില്‍ ആരേയും കണ്ടില്ല. അവന്‍ ഒരു ടാക്സി വിളിച്ച് വീട്ടിലേക്കുപോയി. വീടിനു മുന്‍മ്പില്‍ ഒരാള്‍ക്കൂട്ടം കണ്ടു. പുറത്തച്ഛനിരിക്കുന്നതുകണ്ടു. അവന്‍ അച്ഛനോട് കാര്യം തിരക്കി. അവന്റെ അമ്മ മരിച്ചെന്നറിഞ്ഞ് അവന്റെ ജീവന്‍ നിലച്ചതുപോലെ തോന്നി. അവന്റെ അമ്മക്കായി വാങ്ങിയ സമ്മാനം അവന്റെ കയ്യില്‍ നിന്നും താഴേക്കുവീണു. അവന്റെ അമ്മാവന്‍ വന്ന് അവനോട് പറഞ്ഞു നിന്റെ അച്ഛന്‍ കാരണമാണ് അമ്മ.... സ്വന്തം പിതാവിനെ മനസാശപിച്ചുകൊണ്ട് അവന്‍ അവിടെ നിന്നും തിരിച്ചു മടങ്ങി.
വിഷ്ണു സന്തോഷ് VIII B
ധീരത
പണ്ട് പണ്ട് രജഭരണം നിലനിന്നിരുന്ന കാലഘട്ടത്തില്‍ മാര്‍ത്താണ്ട വര്‍മ്മ മഹാരാജാവ് തന്റെ പ്രിയപുത്രിയായ യമിനാകുമാരിയുടെ വിവാഹ നിശ്ചയം നടത്തുന്ന സമയം. കുമാരി വളരെ സുന്ദരിയായിരുന്നു.. അതുകൊണ്ട് അയല്‍ രാജ്യങ്ങളില്‍നിന്നും കുമാരിയെ വേളികഴിക്കാന്‍വേണ്ടി ധാരാളം രാജകുമാരന്മാര്‍ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. എല്ലാ രാജകുമാരന്മാരും രാജാവിനു ധാരാളം സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സമ്മാനങ്ങളാ സ്വീകരിച്ചശേഷം രാജാവ് തന്റെ മന്ത്രിയെ വിളിച്ച് ചോദിച്ചു. ഇവര്‍ എല്ലാവരും വളരെ മിടുക്കന്മാരാണ്. അതുകൊണ്ട് ഇവരില്‍ ആര്‍ക്കാണ് എന്റെ പുത്രിയെ ഞാന്‍ നല്‍കേണ്ടത്. കുറച്ചു നേരം ആലോചിച്ച ശേഷം മന്ത്രി രാജാവിനോട് പറഞ്ഞു. "ഹുസൂര്‍ , അങ്ങയുടെ മകളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുക്കേണ്ടത് അങ്ങയുടെ കടമയാണ്." രാജാവ് : "മന്ത്രി പറഞ്ഞതു വളരെ ശരിയാണ്. പക്ഷേ അതിനായി നാം എന്തു ചെയ്യണം?" മന്ത്രി : "ഹുസൂര്‍ ഇവിടെ വന്നിട്ടുള്ള രാജകുമാരന്മാരില്‍ ഏറ്റവും ധീരനായ കുമാരന് കുമാരിയെ വിവാഹം ചെയ്തു കൊടുക്കാം." രാജാവുപറഞ്ഞു "വളരെ നല്ല ഉപായം. എത്രയും പെട്ടെന്നുതന്നെ അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യുക. മന്ത്രി പറഞ്ഞു "മഹാരാജാവിന്റെ കല്പനപ്രകാരം." മന്ത്രി ഒരു പന്തയം നടത്താന്‍ തീരുമാനിച്ചു. പന്തയമിതാണ്. രാജകൊട്ടാരത്തിന്റെ പുറകിലുള്ള മുതലക്കുളം നീന്തിക്കടക്കുന്നയാള്‍ക്ക് രാജകുമാരിയെ വിവാഹംചെയ്തു കൊടുക്കാം. പന്തയം രാജാവിനുവലിയഇഷ്ടമായി. പന്തയത്തെക്കുറിച്ച് മന്ത്രി കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്ന രാജകുമാരന്മാരെ അറിയിച്ചു. എന്നാല്‍ അവരാരും അതിനു സമ്മതിച്ചില്ല. ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടുള്ളപന്തയത്തിന് ഞങ്ങളാരും ഇല്ല എന്നു പറഞ്ഞുകൊണ്ട് കൊട്ടാരത്തില്‍നിന്ന് രാജകുമാരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് പോയി. വിവരം മന്ത്രി മഹാരാജാവിനേടുപറഞ്ഞു. വിവരമറിഞ്ഞ മഹാരാജാവിന് വളരെ സങ്കടമായി. തന്റെ പുത്രിയെ വേളികഴിക്കാന്‍ ആരും വരില്ല എന്നദ്ദേഹം വിചാരിച്ചു. അപ്പോള്‍ മന്ത്രിപറഞ്ഞു ഈ ദേശത്തുള്ള എല്ലാചെറുപ്പക്കാരേയും വിളിച്ചുകുട്ടി അവരെ ഈ വിവരം അറിയിക്കാം. രാജാവ് അതിനുസമ്മതിച്ചു. മന്ത്രി ആ ദേശത്തുള്ള മുഴുവന്‍ ചെറുപ്പക്കാരേയും വിളിച്ചുകൂട്ടി പന്തയം അറിയിച്ചു. അങ്ങനെ പന്തയത്തിനു ഒരു ചെറുപ്പക്കാരന്‍ സമ്മതിച്ചു. അവന്‍ അതു നീന്തിക്കടന്നു. അവന്‍ അതില്‍ വിജയിച്ചു. രാജാവ് പുത്രിയെ അവന് വിവാഹം ചെയ്തുകൊടുത്തു.
ഗോഡ്സണ്‍ ജോണി X E
അത്യാര്‍ത്തി ആപത്ത്
പണ്ട് പണ്ട് ഒരു ചെറുകുടിലില്‍ അച്ഛനും അമ്മയും ഒരു കൊച്ചും ഉണ്ടായിരുന്നു. ആകുട്ടിയുടെ പേരാണ് ഉണ്ണി. അവന്‍ ഒരു നല്ല ബുദ്ധിശാലിയായിരുന്നു. അവരുടെ വീടിനടുത്തോരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടില്‍ നിറയെ മൃഗങ്ങളുണ്ടായിരുന്നു. അവിടുത്തെ രാജാവാണ് സിംഹം. സിംഹത്തിന് എല്ലാദിവസവും എന്തെങ്കിലും ഭക്ഷണം കിട്ടണമെന്ന് നിര്‍ബന്ധമാണ്. സിംഹത്തിന് ഇന്ന്ഇരയാകേണ്ടത് ഒരു മാനാണ്. അവന്‍ പേടിച്ചു ചെന്ന് സിംഹരാജന്റെ അടുത്ത് നിന്നു. അപ്പോഴേക്കും സിംഹരാജന്‍ ആര്‍ത്തിയോടെ അവനെ തിന്നു തീര്‍ത്തു. അന്ന് സിംഹരാജന്‍ വെള്ളംകുടിക്കാന്‍ പുഴയില്‍ പോയി. വെള്ളംകുടിക്കുന്നതിനിടയില്‍ കല്ലിന്റെ ഉള്ളില്‍ എന്തോ സാധനം തിളങ്ങുന്നതുകണ്ടു. സിംഹം അതെടുത്തുനോക്കിയപ്പോള്‍ രത്നം പോലെ തോന്നി. ഇതു ചന്തയില്‍ കൊണ്ടുപോയി വിറ്റാല്‍ നല്ല പണം കിട്ടും. കിട്ടുന്ന കാശുകൊണ്ട് കുറേമൃഗങ്ങളെ വാങ്ങി ഭക്ഷിക്കാം. ആ രത്നം എവിടെയെങ്കിലും എടുത്തുവക്കണമെന്ന് തോന്നി. അപ്പോള്‍ സിംഹം ഒരു വള്ളിവച്ചുകെട്ടി കഴുത്തിലണിഞ്ഞു. അന്നത്തെ ദിവസം സിംഹം ഭക്ഷണം കഴിഞ്ഞ് സുഖമായിഉറങ്ങി. പിറ്റേദിവസം ഒരു ചിത്രശലഭം തേന്‍ കുടിക്കന്നതുകണ്ടു. സിംഹത്തിന് അസൂയതോന്നി. താനും ചിത്രശലഭമായിരുന്നെങ്കില്‍ തേന്‍ കുടിക്കാമായിരുന്നു. മൃഗങ്ങളെ ഓടിച്ച് ഭക്ഷണം കഴിക്കേണ്ടതില്ലല്ലോ. പെട്ടെന്നാണ് അതു സംഭവിച്ചത്. സിംഹരാജന്‍ ഒരു ചിത്രശലഭമായിമാറി. അപ്പോള്‍ സിംഹരാജന്‍ വിചാരിച്ചു ഇതാരത്നത്തിന്റെ കഴിവായിരിക്കും. പിന്നീട് സിംഹം ഒരു മാനിന്റെ അടുത്തുചെന്ന് പറഞ്ഞു സിംഹമായിമാറട്ടെ. അപ്പോള്‍ തന്നെ സിംഹമായിമാറി. അങ്ങനെ കുറേ മൃഗങ്ങളെ വേട്ടയാടി തിന്നു. സിംഹം ഒരിക്കല്‍ ഉണ്ണിയുടെ അടുത്തുചെന്നു അവനെ തിന്നാന്‍ നോക്കി. അപ്പോള്‍ അവന്‍ പറഞ്ഞു സിംഹരാജാ “നീയെങ്ങനെ പെട്ടെന്ന് രൂപം മാറുന്നു. ““അതീ രത്നം വച്ചിട്ടാണ്.“ “അപ്പോള്‍ എന്തുവേഷം വേണമെങ്കിലുമാവാമെങ്കില്‍ നീ ഒരു നല്ല പഴമുള്ള മരമായി മാറാമോ?“ “അതിനെന്താ“ സിംഹരാജന്‍ ഒരു മരമാവാന്‍ പറഞ്ഞു. പെട്ടെന്നു തന്നെ ഒരു മരമായി മാറി.അപ്പോള്‍ ഉണ്ണി വൃക്ഷത്തിനോട് പറഞ്ഞു “സിംഹരാജാ മരത്തിന് സംസാരിക്കാന്‍ കഴിയില്ല അതുകൊണ്ട് നീ ഇനി മരമായിത്തന്നെ കഴിയുക“ ആനയും മുയലും മറ്റുമൃഗങ്ങളും ഉണ്ണിയോട് നന്നി പറഞ്ഞു.
അഭിജിത്ത് എം വി IX E
ഉപന്യാസങ്ങള്‍
സൗഹൃദം ജീവിതവിജയത്തിന്റെ മാന്ത്രിക താക്കോല്‍
സൗഹൃദം എന്നത് വെറും തൂലികയിലും വാക്കിലും മാത്രമായി മാറിയിരിക്കുന്നു. പ്രവൃത്തിയില്‍ അതില്ല. സൗഹൃദപരമായ കൂട്ടായ്മ ഇന്നില്ല. ബന്ധങ്ങള്‍ കൂട്ടിഇണക്കാന്‍ ശ്രമിക്കുന്നതിനു പകരം ബന്ധങ്ങള്‍ കെട്ടിയുറപ്പിച്ചിരിക്കുന്ന ചങ്ങല പൊട്ടിക്കാന്‍ മുന്‍കൈഎടുക്കുന്ന പലരും സൗഹൃദം ജീവിതവിജയത്തിന് എന്ന വാക്യം മറന്നുപോയിരിക്കുന്നു. നമുക്ക് വീഴ്ചകള്‍ ഉണ്ടാവാതിരിക്കാനും അഥവാ അന്ധകാരത്തിന്റെ ആഴങ്ങളില്‍ നാം വീണുപോയാല്‍ നമ്മെ കൈ പിടിച്ചുയര്‍ത്താനും അതിനായി പ്രാര്‍ത്ഥിക്കുവാനും വിഷാദങ്ങളില്‍ നമ്മെ ആശ്വസിപ്പിക്കുവാനും തെറ്റുകള്‍ ചൂണ്ടികാട്ടുവാനും അറിവില്ലാത്തതും സംശയങ്ങളും പഠിപ്പിച്ചുനല്‍കുന്നവനുമായ നല്ലൊരു അദ്ധ്യാപകനും ആശ്വാസദായകനുമാണ് നല്ലോരു സുഹൃത്ത്. എന്നാല്‍ ആ ഒരു മനോഭാവത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ് ഇന്നത്തെ സൗഹൃദബന്ധം. ഒരു കൂട്ടം നല്ല സുഹൃത്തുക്കളെ വഴിതെറ്റിക്കാന്‍ ഒരു തെറ്റായജീവിതം നയിക്കുന്ന സുഹൃത്ത് വ്യക്തി മതി എന്നു പറയുന്നത് എത്ര ശരിയാണ്. ഇന്നത്തെ തലമുറ മയക്കുമരുന്ന്, മദ്യം തുടങ്ങിയ ചീത്ത ശീലങ്ങള്‍ പഠിക്കുന്നത് തന്റെ സുഹൃത്തുക്കളില്‍ നിന്നു തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല.”ചങ്ങാതിനന്നായാല്‍ കണ്ണാടി വേണ്ട” െന്ന തഴമൊഴി ഇന്ന് അര്‍ത്ഥവത്തല്ല. കൂട്ടുകളില്‍ നിന്നു ചീത്തകൂട്ടുകളിലേക്ക് കയറിത്തോകുന്ന ഇന്നത്തെ തലമുറയുടെ പ്രവണത ഭീകരപ്രവര്‍ത്തനത്തിനും കാരണമാകുന്നു. സംഘംചേര്‍ന്നുള്ള ആക്രമണമാണിന്നെവിടേയും. ഒരു നല്ല സുപൃത്താണ് നമ്മുടേതെങ്കില്‍ നമ്മുടെ ദു:ഖങ്ങള്‍ക്കും വേദനകള്‍ക്കും കൂട്ടുചേരാന്‍ അവരുണ്ടാവും. ഏത് പ്രതിസന്ധിയേയും നേരിടാനും കഴിയും. അപ്പോള്‍ ”ചങ്ങാതിനന്നായാല്‍ കണ്ണാടി വേണ്ട” എന്ന പഴമൊഴി അര്‍ത്ഥവത്താകും. സുഹൃത്ത് സുഹൃത്തിനെതന്നെ ചതിയില്‍ വീഴ്ത്തുന്ന സുഹൃത്ത്ബന്ധങ്ങളാണിന്നുള്ളത്. സുഹൃത്ത് ബന്ധത്തിന്റെ ഉറപ്പും ബലവുമുള്ള ഒരിക്കലും പോട്ടിപോവാത്ത നല്ല കണ്ണികള്‍ കൂട്ടി ചേര്‍ത്ത് ഒരു ചങ്ങലയായി അത് എന്നും നിലനിര്‍ത്താം. മാത്രമല്ല ഒരു നല്ലവിത്ത് നട്ട് അതു തഴച്ചുവളര്‍ന്ന് മുപ്പതും അറുപതും മേനി ഫലം നല്‍കാന്‍ ഇടവരുത്തുന്നവിധത്തില്‍ സുഹൃത്ത് ബന്ധം തഴച്ചുവളരട്ടെ. സുഹൃത്ത് ബന്ധം എപ്പോഴും നല്ലതിനായിരിക്കണം, നന്മയുടേതായിരിക്കണം,സ്നേഹത്തിന്റെ പാതയായിരിക്കണം. നമ്മുടെ മാത്പിതാക്കളേയും നാം നല്ലൊരു സുഹൃത്തായി കാണണം അപ്പോള്‍ "തോല്‍വി വിജയത്തിന്റെ ചവിട്ടുപടി” എന്നപോലെതന്നെ "സൗഹൃദം ജീവിതവിജയത്തിനുള്ള മന്ത്ര താക്കോലായി മാറും.” സമൂഹത്തിനും കണ്ടുപഠിക്കാനുള്ള ഒരു മാതൃകയായി സുഹൃത്ത് ബന്ധം വളരാന്‍ പരിശ്രമിക്കാം.
വീണ റോസ് വര്‍ഗ്ഗീസ് X D